ശരീരഘടനയിലല്ല സൗന്ദര്യം; ബോഡി പോസിറ്റിവിറ്റി സന്ദേശവുമായി ന്യൂഡ് ഫോട്ടോഷൂട്ട്

Last Updated:
മറാത്തി താരമായ വനിത 2019ല്‍ പുറത്തിറങ്ങിയ ഷാഹിദ് കപൂര്‍ നായകനായ കബീര്‍ സിങ്ങിലെ വേഷത്തിലൂടെയാണ് സിനിമാ രംഗത്ത് ശ്രദ്ധേയമായത്. .
1/4
 വലുപ്പമോ ശരീരഘടനയോ അല്ല ശരീര സൗന്ദര്യത്തിന്റെ അളവുകോലെന്ന സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിത വ്യക്തമാക്കി.
വലുപ്പമോ ശരീരഘടനയോ അല്ല ശരീര സൗന്ദര്യത്തിന്റെ അളവുകോലെന്ന സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിത വ്യക്തമാക്കി.
advertisement
2/4
 .'അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.'- വനിത പറഞ്ഞു.
.'അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.'- വനിത പറഞ്ഞു.
advertisement
3/4
 ' ചിലര്‍ ഈ ഷൂട്ടിന് പിന്നിലെ ഉദ്ദേശത്തെ കുറ്റപ്പെടുത്തിയിരുന്നു, എന്നാല്‍ ഞങ്ങള്‍ ഈ രൂപത്തിലാണ് ജനിച്ചത്, അതില്‍ തന്നെ ജീവിക്കും, അങ്ങനെ കരുതുന്നതില്‍ മോശമായി എന്താണുള്ളത്'? വനിത ചോദിക്കുന്നു.
' ചിലര്‍ ഈ ഷൂട്ടിന് പിന്നിലെ ഉദ്ദേശത്തെ കുറ്റപ്പെടുത്തിയിരുന്നു, എന്നാല്‍ ഞങ്ങള്‍ ഈ രൂപത്തിലാണ് ജനിച്ചത്, അതില്‍ തന്നെ ജീവിക്കും, അങ്ങനെ കരുതുന്നതില്‍ മോശമായി എന്താണുള്ളത്'? വനിത ചോദിക്കുന്നു.
advertisement
4/4
 'എനിക്ക് എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കില്‍ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തില്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി പോസിറ്റിവിറ്റി സന്ദേശം നല്‍കുന്നത് സിനിമയിലെ വേഷങ്ങള്‍ക്ക് തടസമാകുമെന്ന് കരുതുന്നില്ലെന്നും വനിത പറഞ്ഞു.
'എനിക്ക് എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കില്‍ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തില്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി പോസിറ്റിവിറ്റി സന്ദേശം നല്‍കുന്നത് സിനിമയിലെ വേഷങ്ങള്‍ക്ക് തടസമാകുമെന്ന് കരുതുന്നില്ലെന്നും വനിത പറഞ്ഞു.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement