ശ്രീരാമന് ഗുജറാത്തിന്റെ സുഗന്ധം; 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ സമർപ്പിച്ചു

Last Updated:
ഗുജറാത്തിലെ വിവിധ കർഷകരും പ്രദേശവാസികളും ചേർന്നാണ് 3,610 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരി നിർമ്മിച്ചത്
1/8
 ഗുജറാത്തിൽ നിന്ന് 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ എത്തി. തിങ്കളാഴ്ച പുലർച്ചെ ശ്രീരാമന് കാണിക്കയായി സമർപ്പിക്കാനുള്ള ചന്ദനത്തിരി ക്ഷേത്ര നഗരത്തിൽ എത്തിച്ചേർന്നു.
ഗുജറാത്തിൽ നിന്ന് 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ എത്തി. തിങ്കളാഴ്ച പുലർച്ചെ ശ്രീരാമന് കാണിക്കയായി സമർപ്പിക്കാനുള്ള ചന്ദനത്തിരി ക്ഷേത്ര നഗരത്തിൽ എത്തിച്ചേർന്നു.
advertisement
2/8
 ഏകദേശം 50 കിലോമീറ്റർ ഓളം ഇതിന്റെ സുഗന്ധം നിലനിൽക്കും എന്നാണ് വിലയിരുത്തുന്നത്. ഗുജറാത്തിലെ വിവിധ കർഷകരും പ്രദേശവാസികളും ചേർന്നാണ് 3,610 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരി നിർമ്മിച്ചത്. ഏകദേശം 3.5 അടി വീതിയുണ്ട് ഈ ചന്ദനതിരിയ്ക്ക്.
ഏകദേശം 50 കിലോമീറ്റർ ഓളം ഇതിന്റെ സുഗന്ധം നിലനിൽക്കും എന്നാണ് വിലയിരുത്തുന്നത്. ഗുജറാത്തിലെ വിവിധ കർഷകരും പ്രദേശവാസികളും ചേർന്നാണ് 3,610 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരി നിർമ്മിച്ചത്. ഏകദേശം 3.5 അടി വീതിയുണ്ട് ഈ ചന്ദനതിരിയ്ക്ക്.
advertisement
3/8
 കൂടാതെ ആറ് മാസത്തിലധികം സമയമെടുത്താണ് വഡോദരയിൽ ചന്ദനത്തിരിയുടേ നിർമ്മാണം പൂർത്തിയാക്കിയത്. ചാണകം, നെയ്യ്, പൂക്കളുടെ സത്ത്, ആയുർവേദ ഉൽപ്പന്നങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് ചന്ദനത്തിരി തയ്യാറാക്കിയിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ ആറ് മാസത്തിലധികം സമയമെടുത്താണ് വഡോദരയിൽ ചന്ദനത്തിരിയുടേ നിർമ്മാണം പൂർത്തിയാക്കിയത്. ചാണകം, നെയ്യ്, പൂക്കളുടെ സത്ത്, ആയുർവേദ ഉൽപ്പന്നങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് ചന്ദനത്തിരി തയ്യാറാക്കിയിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
4/8
 ഗുജറാത്തിൽ നിന്ന് ഇത് അയോധ്യയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിലറും, മോട്ടോർ വാഹനങ്ങളുടെ ഒരു വാഹനവ്യൂഹവും സജ്ജമാക്കിയിരുന്നു.
ഗുജറാത്തിൽ നിന്ന് ഇത് അയോധ്യയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിലറും, മോട്ടോർ വാഹനങ്ങളുടെ ഒരു വാഹനവ്യൂഹവും സജ്ജമാക്കിയിരുന്നു.
advertisement
5/8
 അതേസമയം ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ ആദ്യത്തെ സ്വര്‍ണ വാതില്‍ ക്ഷേത്രത്തിൽ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍ അറിയിച്ചു.
അതേസമയം ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ ആദ്യത്തെ സ്വര്‍ണ വാതില്‍ ക്ഷേത്രത്തിൽ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍ അറിയിച്ചു.
advertisement
6/8
 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്നത് . അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്നത് . അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
advertisement
7/8
 മൊത്തം 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. അതില്‍ 42 എണ്ണം സ്വര്‍ണം പൂശിയതാണ്.രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങളും അയോധ്യയിൽ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും.
മൊത്തം 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. അതില്‍ 42 എണ്ണം സ്വര്‍ണം പൂശിയതാണ്.രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങളും അയോധ്യയിൽ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും.
advertisement
8/8
 മറ്റ് പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠാ ദിവസം ആയിരിക്കും നടക്കുക. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഏകദേശം 3,000 വിവിഐപികളും 4,000 തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്.
മറ്റ് പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠാ ദിവസം ആയിരിക്കും നടക്കുക. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഏകദേശം 3,000 വിവിഐപികളും 4,000 തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്.
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement