advertisement

വിരാട് കോഹ്ലി- രോഹിത് ശർമ ഭിന്നത തീർക്കാൻ BCCI നടപടി തുടങ്ങി

Last Updated:
സിഇഒ  രാഹുല്‍ ജോഹ്റി അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും
1/5
 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിലുള്ള ഭിന്നത തീർക്കാൻ ബിസിസിഐ നടപടി തുടങ്ങി
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിലുള്ള ഭിന്നത തീർക്കാൻ ബിസിസിഐ നടപടി തുടങ്ങി
advertisement
2/5
 ഇതിന്റെ ഭാഗമായി സിഇഒ  രാഹുല്‍ ജോഹ്റി അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമമെന്ന് ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു
ഇതിന്റെ ഭാഗമായി സിഇഒ  രാഹുല്‍ ജോഹ്റി അടുത്ത ആഴ്ച അമേരിക്കയിലേക്ക് തിരിക്കും. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമമെന്ന് ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു
advertisement
3/5
 എന്നാൽ ഇന്ത്യൻ ടീമിൽ ഭിന്നതയില്ലെന്നും ഭിന്നതയുണ്ടെന്ന വാർത്തകൾ മാധ്യമസൃഷ്ടിയെന്നുമാണ് ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം.
എന്നാൽ ഇന്ത്യൻ ടീമിൽ ഭിന്നതയില്ലെന്നും ഭിന്നതയുണ്ടെന്ന വാർത്തകൾ മാധ്യമസൃഷ്ടിയെന്നുമാണ് ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം.
advertisement
4/5
 എംഎസ് ധോണിയിൽ നിന്നും വിരാട് കോഹ്ലിയിലേക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറിയതിന് മേൽനോട്ടം വഹിച്ച മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഈ വിഷയത്തിൽ സംസാരിച്ചെന്നാണ് വിവരം.
എംഎസ് ധോണിയിൽ നിന്നും വിരാട് കോഹ്ലിയിലേക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറിയതിന് മേൽനോട്ടം വഹിച്ച മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഈ വിഷയത്തിൽ സംസാരിച്ചെന്നാണ് വിവരം.
advertisement
5/5
 വെസ്റ്റിൻഡീസിന് എതിരെയുള്ള പരമ്പരയ്ക്കായി യുഎസിലേക്ക് ടീം പോകുമ്പോഴാണഅ ചർച്ചകളും നടക്കുക
വെസ്റ്റിൻഡീസിന് എതിരെയുള്ള പരമ്പരയ്ക്കായി യുഎസിലേക്ക് ടീം പോകുമ്പോഴാണഅ ചർച്ചകളും നടക്കുക
advertisement
ഖമനയിയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലെ യുഎസ് കോൺസിലേറ്റിൽ ആൾക്കൂട്ട ആക്രമണം; ചില ഭാഗങ്ങൾക്ക് തീയിട്ടു
ഖമനയിയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലെ യുഎസ് കോൺസിലേറ്റിൽ ആൾക്കൂട്ട ആക്രമണം; ചില ഭാഗങ്ങൾക്ക് തീയിട്ടു
  • ഇറാനിലെ ഖമനയിയുടെ മരണത്തിന് പിന്നാലെ കറാച്ചിയിലെ യുഎസ് കോൺസിലേറ്റിൽ ആൾക്കൂട്ടം ആക്രമിച്ചു

  • കോൺസിലേറ്റിന്റെ ചില ഭാഗങ്ങൾ തകർത്തു, തീ വെച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

  • മിഡിൽ ഈസ്റ്റിൽ സൈനിക സംഘർഷം രൂക്ഷമായതോടെ ബാഗ്ദാദിലും ജമ്മു കശ്മീരിലും വൻ പ്രതിഷേധങ്ങൾ നടന്നു

View All
advertisement