IPL 2021 | കിരീടം തിരിച്ചു പിടിക്കാന്‍ ദുബായില്‍ പടയൊരുക്കം ആരംഭിച്ച് ധോണിയും സംഘവും

Last Updated:
ആറ് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനം തുടങ്ങിയത്.
1/10
MS Dhoni spotted at the airport with wife Sakshi and Ziva. (Twitter)
ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഭാര്യ സാക്ഷിയുടെയും മകള്‍ സിവയോടുമൊപ്പം എയര്‍പോര്‍ട്ടില്‍. (Twitter)
advertisement
2/10
Hotel in the UAE where Team CSK will be staying. (Twitter)
ചെന്നൈ ടീം താരങ്ങള്‍ താമസിക്കുന്ന യു എ ഈയിലെ ഹോട്ടല്‍. ഐപിഎല്‍ രണ്ടാം ഘട്ടത്തിനായി പരിശീലനം തുടങ്ങിയ ആദ്യ ടീമാണ് സിഎസ്‌കെ. (Twitter)
advertisement
3/10
MS Dhoni during a net's session in the UAE. (Twitter)
കഴിഞ്ഞ വര്‍ഷം ദുബായില്‍ നെറ്റ്‌സില്‍ പ്രാക്റ്റീസിനിടെ എം എസ് ധോണി. (Twitter)
advertisement
4/10
Suresh Raina enjoys the view with his wife. (Twitter)
സുരേഷ് റെയ്‌നയും ഭാര്യയും. (Twitter)
advertisement
5/10
Karn Sharma and Deepak Chahar share a light moment during a gym session. (Twitter)
കരണ്‍ ശര്‍മ്മയും ദീപക് ചഹറും ജിം സെഷനിടെ. കഴിഞ്ഞ സീസണിലെ ഐപിഎല്ലും യുഎഇയിലായിരുന്നു. അന്നു ദയനീയ പ്രകടനമായിരുന്നു ചെന്നൈയുടേത്. (Twitter)
advertisement
6/10
CSK players during a training session in the UAE. (Twitter)
സി എസ് കെ താരങ്ങള്‍ യു എ ഈയില്‍ ട്രെയിനിങ് സെഷനില്‍. രണ്ടാംഘട്ടത്തിലെ ആദ്യ മല്‍സരം മുംബൈയും ചെന്നൈയും തമ്മില്‍ സെപ്റ്റംബര്‍ 19-നാണ് നിശ്ചചയിച്ചിരിക്കുന്നത്. (Twitter)
advertisement
7/10
MS Dhoni waits for his turn to hit the nets. (Twitter)
നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യാന്‍ തന്റെ അവസരത്തിനായി കാത്തു നില്‍ക്കുന്ന എം എസ് ധോണി. (Twitter)
advertisement
8/10
Talented batsman Rururaj Gaikwad gets ready to bat in the nets. (Twitter)
നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്ന യുവതാരം റുതുരാജ് ഗെയ്ക്വാട്. (Twitter)
advertisement
9/10
Suresh Raina is all smiles during a training session. (Twitter)
സുരേഷ് റെയ്‌ന ട്രെയിനിങ് സെഷനില്‍. (Twitter)
advertisement
10/10
MS Dhoni and Suresh Raina look on during a nets session. (Twitter)
ദുബായിലെ ഐസിസി അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനം തുടങ്ങിയത്. (Twitter)
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement