അടിച്ചു തകര്‍ത്ത് കോഹ്‌ലിയും ശ്രേയസ് അയ്യരും; വിന്‍ഡീസിന് 280 റണ്‍സ് വിജയ ലക്ഷ്യം

Last Updated:
ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായ മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
1/4
 രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് 280 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 279 റണ്‍സെടുത്തത്.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് 280 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 279 റണ്‍സെടുത്തത്.
advertisement
2/4
 ഓപ്പണര്‍ മാരെ തുടക്കത്തിലെ നഷ്ടമായ മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍ മാരെ തുടക്കത്തിലെ നഷ്ടമായ മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
advertisement
3/4
 വിരാട് 125 പന്തില്‍ നിന്ന് 120 റണ്‍സെടുത്തപ്പോള്‍ അയ്യര്‍ 68 പന്തില്‍ നിന്ന് 71 റണ്‍സെടുത്തു.
വിരാട് 125 പന്തില്‍ നിന്ന് 120 റണ്‍സെടുത്തപ്പോള്‍ അയ്യര്‍ 68 പന്തില്‍ നിന്ന് 71 റണ്‍സെടുത്തു.
advertisement
4/4
 രോഹിത് (18), ധവാന്‍ (2), ഋഷഭ് പന്ത് (20), ജാദവ്(16), ഭൂവനേശ്വര്‍ കുമാര്‍ (1) ജഡേജ (പുറത്താകാതെ 16), ഷമി (പുറത്താകാതെ 3) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം. വിന്‍ഡീസിനായി ബ്രാത്‌വൈറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി
രോഹിത് (18), ധവാന്‍ (2), ഋഷഭ് പന്ത് (20), ജാദവ്(16), ഭൂവനേശ്വര്‍ കുമാര്‍ (1) ജഡേജ (പുറത്താകാതെ 16), ഷമി (പുറത്താകാതെ 3) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം. വിന്‍ഡീസിനായി ബ്രാത്‌വൈറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement