advertisement

'കരിയറില്‍ ഇത്രയും വേദനാജനകമായ തിരിച്ചടി ഉണ്ടായിട്ടില്ല; ഈ വേദന മാറാന്‍ സമയമെടുക്കും'; നെയ്മർ

Last Updated:
ക്രൊയേഷ്യയുമായുള്ള മത്സരം കഴിഞ്ഞ് പത്തു മിനിറ്റോളം തളർന്ന അവസ്ഥയിലായിരുന്നെന്ന് നെയ്മർ
1/5
 ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ. കരിയറിൽ ഇത്രയും വേദനജനകമായ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് നെയ്മർ പറയുന്നു.
ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ. കരിയറിൽ ഇത്രയും വേദനജനകമായ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് നെയ്മർ പറയുന്നു.
advertisement
2/5
 വിരമിക്കൽ ഊഹപോഹങ്ങളിലും താരം പ്രതികരിച്ചു. അക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ല. ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ലെന്നും നെയ്മര്‍ വിശദീകരിക്കുന്നു.
വിരമിക്കൽ ഊഹപോഹങ്ങളിലും താരം പ്രതികരിച്ചു. അക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ല. ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ലെന്നും നെയ്മര്‍ വിശദീകരിക്കുന്നു.
advertisement
3/5
 ക്രൊയേഷ്യയുമായുള്ള മത്സരം കഴിഞ്ഞ് പത്തു മിനിറ്റോളം തളർന്ന അവസ്ഥയിലായിരുന്നെന്നും ഒന്നു കരയാൻ പിന്നീടാണായതെന്നും അത് നിർത്താൻ പാടു പെട്ടെന്നും നെയ്മർ പറയുന്നു. ഈ വേദനമാറാൻ സമയമെടുക്കുമെന്ന് താരം വ്യക്തമാക്കി.
ക്രൊയേഷ്യയുമായുള്ള മത്സരം കഴിഞ്ഞ് പത്തു മിനിറ്റോളം തളർന്ന അവസ്ഥയിലായിരുന്നെന്നും ഒന്നു കരയാൻ പിന്നീടാണായതെന്നും അത് നിർത്താൻ പാടു പെട്ടെന്നും നെയ്മർ പറയുന്നു. ഈ വേദനമാറാൻ സമയമെടുക്കുമെന്ന് താരം വ്യക്തമാക്കി.
advertisement
4/5
 അവസാനം വരെ പോരാടിയെന്നും ടീമംഗങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. ബ്രസീലിനെ പിന്തുണച്ച എല്ലാവർക്കും താരം നന്ദിയറിയിക്കുകയും ചെയ്തു.
അവസാനം വരെ പോരാടിയെന്നും ടീമംഗങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. ബ്രസീലിനെ പിന്തുണച്ച എല്ലാവർക്കും താരം നന്ദിയറിയിക്കുകയും ചെയ്തു.
advertisement
5/5
 ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്താണ് ക്രൊയേഷ്യ സെമിയിലേക്ക് പ്രവേശിപ്പിച്ചത്. ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകളാണ് പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ രക്ഷിച്ചത്.
ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്താണ് ക്രൊയേഷ്യ സെമിയിലേക്ക് പ്രവേശിപ്പിച്ചത്. ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകളാണ് പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ രക്ഷിച്ചത്.
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement