മുഹമ്മദ് ഷമിയെ ഡ്രസിങ്ങ് റൂമിലെത്തി ചേർത്തുപിടിച്ച് പ്രധാനമന്ത്രി; നന്ദി അറിയിച്ച് താരം

Last Updated:
''ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി''- ഷമി
1/6
  അഹമ്മദാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് കിരീട പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സര ശേഷം ഡ്രസ്സിങ് റൂമിലെത്തുകയും ചെയ്തു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷമിയും ഡ്രസ്സിങ് റൂമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊത്തുള്ള നിമിഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
 അഹമ്മദാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് കിരീട പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സര ശേഷം ഡ്രസ്സിങ് റൂമിലെത്തുകയും ചെയ്തു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷമിയും ഡ്രസ്സിങ് റൂമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊത്തുള്ള നിമിഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
advertisement
2/6
 ദൗര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകമായി ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങള്‍ തിരിച്ചുവരും' ഷമി എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചേര്‍ത്ത് പിടിച്ചതിന്റെ ചിത്രവും ഷമി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു.
ദൗര്‍ഭാഗ്യവശാല്‍ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകമായി ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങള്‍ തിരിച്ചുവരും' ഷമി എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചേര്‍ത്ത് പിടിച്ചതിന്റെ ചിത്രവും ഷമി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു.
advertisement
3/6
 ടൂര്‍ണമെന്റില്‍ 24 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷമി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകുകയും ചെയ്തിരുന്നു.
ടൂര്‍ണമെന്റില്‍ 24 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷമി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകുകയും ചെയ്തിരുന്നു.
advertisement
4/6
 'ഞങ്ങളുടെ ഒരു മികച്ച ടൂര്‍ണമെന്റായിരുന്നു ഇത്. എന്നാല്‍ ഇന്നലെ അത് ഹ്രസ്വമായി അവസാനിച്ചു. മനസ്സിടറിയ ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയാണ്‌ മുന്നോട്ടേക്ക് നയിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസ്സിങ് റൂമിലെത്തിയത് സവിശേഷകരവും പ്രചോദിതവുമായിരുന്നു' ജഡേജ കുറിച്ചു.
'ഞങ്ങളുടെ ഒരു മികച്ച ടൂര്‍ണമെന്റായിരുന്നു ഇത്. എന്നാല്‍ ഇന്നലെ അത് ഹ്രസ്വമായി അവസാനിച്ചു. മനസ്സിടറിയ ഞങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയാണ്‌ മുന്നോട്ടേക്ക് നയിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസ്സിങ് റൂമിലെത്തിയത് സവിശേഷകരവും പ്രചോദിതവുമായിരുന്നു' ജഡേജ കുറിച്ചു.
advertisement
5/6
 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ ഉപ പ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സും ചേര്‍ന്നാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ലോകകപ്പ് കിരീടം സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ ഉപ പ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സും ചേര്‍ന്നാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ലോകകപ്പ് കിരീടം സമ്മാനിച്ചത്.
advertisement
6/6
 ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. ടൂർണമന്റെിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ടീം ഇന്ത്യ 10 മത്സരങ്ങളും ജയിച്ച് പതിനൊന്നാമത്തെ മത്സരത്തിലാണ് പരാജയപ്പെടുന്നത്. (AP Photo)
ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. ടൂർണമന്റെിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ടീം ഇന്ത്യ 10 മത്സരങ്ങളും ജയിച്ച് പതിനൊന്നാമത്തെ മത്സരത്തിലാണ് പരാജയപ്പെടുന്നത്. (AP Photo)
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement