TRENDING:

ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിന്റെ അറസ്റ്റും, വിലക്കും; നാള്‍വഴികളിലൂടെ

Last Updated:
advertisement
1/11
ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിന്റെ അറസ്റ്റും, വിലക്കും; നാള്‍വഴികളിലൂടെ
2013 മേയ് 9: കിങ്‌സ് ഇലവന്‍ പഞ്ചാബ് - രാജസ്ഥാന്‍ റോയല്‍സ് മത്സരം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത് വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം
advertisement
2/11
മേയ് 16: കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു. തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു.
advertisement
3/11
മേയ് 28: ശ്രീശാന്തിനേയും മറ്റുള്ളവരേയും തിഹാര്‍ ജയിലിലടച്ചു.
advertisement
4/11
സെപ്തംബര്‍ 13: ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനം.
advertisement
5/11
2015 ഏപ്രില്‍ 20: ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചു.
advertisement
6/11
2015 ജൂലൈ 14: ആര്‍.എം.ലോഥ സമിതി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.
advertisement
7/11
2017 മാര്‍ച്ച് 1: വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയില്‍.
advertisement
8/11
2017 ഓഗസ്റ്റ് 7: ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.
advertisement
9/11
2017 സെപ്തംബര്‍ 18: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കി
advertisement
10/11
2017 ഒക്ടോബര്‍ 18: സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
advertisement
11/11
2018 മാര്‍ച്ച് 15: ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കി
മലയാളം വാർത്തകൾ/Photogallery/Photos/
ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിന്റെ അറസ്റ്റും, വിലക്കും; നാള്‍വഴികളിലൂടെ
Open in App
Home
Video
Impact Shorts
Web Stories