കെട്ടിട പെർമിറ്റിന് 10,000 രൂപ കൈക്കൂലി; കൊച്ചിയിൽ ഹെൽത്ത് ഇൻസ്പെകർ അടക്കം മൂന്നുപേർ പിടിയിൽ

Last Updated:

കൊച്ചി കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം

News18
News18
കൊച്ചി: കെട്ടിട പെർമിറ്റിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പേരെ വിജിലൻസ് പിടികൂടി. കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ മധു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനു, ജോൺ എന്നിവരാണ് പിടിയിലായത്. കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കെട്ടിട പെർമിച്ച് സംഘടിപ്പിട്ട് നൽകാമെന്ന് പറഞ്ഞിയിരുന്നു ഇവർ കൈക്കൂലി വാങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കെട്ടിട പെർമിറ്റിന് 10,000 രൂപ കൈക്കൂലി; കൊച്ചിയിൽ ഹെൽത്ത് ഇൻസ്പെകർ അടക്കം മൂന്നുപേർ പിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement