ആദിപുരുഷ് മാത്രമല്ല, ഒരു ഇന്ത്യൻ സിനിമയും പ്രദർശിപ്പിക്കണ്ട; 'സീത ഇന്ത്യയുടെ മകൾ' അല്ലെന്ന് കാഠ്മണ്ഡു മേയർ

Last Updated:

ആദിപുരുഷിലെ 'ജാനകി ഇന്ത്യയുടെ മകളാണ്' എന്ന പരാമർശമാണ് വിവാദമായത്

പ്രഭാസ് നായകനായ ആദിപുരുഷിൽ സീത ഇന്ത്യയുടെ മകൾ എന്ന പരാമർശത്തിന്റെ പേരിൽ എല്ലാ ഇന്ത്യൻ സിനിമകളും നിരോധിച്ച് കാഠ്മണ്ഡു മേയർ. ഇന്ത്യയിൽ നിർമ്മിച്ച ഒരു സിനിമയും തിയേറ്റർ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നേപ്പാൾ തലസ്ഥാനത്ത് പോലീസ് സേനയെ വിന്യസിച്ചതായും റിപ്പോർട്ടുണ്ട്.
ആദിപുരുഷിലെ ‘ജാനകി ഇന്ത്യയുടെ മകളാണ്’ എന്ന പരാമർശത്തിൽ നിരാശ പ്രകടിപ്പിച്ച കാഠ്മണ്ഡു മേയർ, സീത ജനിച്ചത് നേപ്പാളിൽ ആണെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.
ആദിപുരുഷിലൂടെ നേപ്പാളിൽ ‘സാംസ്കാരിക കടന്നുകയറ്റം’ നടത്തിയെന്നാണ് കാഠ്മണ്ഡു മേയർ തന്റെ ട്വീറ്റിൽ ആരോപിച്ചത്. സിനിമ അതേപടി കാണിച്ചാൽ, നേപ്പാളിന്റെ ദേശീയതയ്ക്കും സാംസ്കാരിക ഐക്യത്തിനും ദേശീയ സ്വത്വത്തിനും സാരമായ തകരാർ സംഭവിക്കുമെന്നും പരിഹരിക്കാനാകാത്ത നാശം സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദിപുരുഷ് മാത്രമല്ല, ഒരു ഇന്ത്യൻ സിനിമയും പ്രദർശിപ്പിക്കണ്ട; 'സീത ഇന്ത്യയുടെ മകൾ' അല്ലെന്ന് കാഠ്മണ്ഡു മേയർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement