ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

Last Updated:

തുടർ ചികിത്സയ്ക്ക് ഏപ്രിൽ ആദ്യവാരം എത്തേണ്ടതായിരുന്നത്. എന്നാൽ വിമാനങ്ങൾ റദ്ദാക്കിയത് തിരിച്ചടിയായി.

മസ്കത്ത്: ലോക് ഡൗൺ മൂലം ഇന്ത്യയിൽ ചികിത്സയ്ക്ക് എത്തിക്കാനാകാതെ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മാള പഴയാറ്റിൽ ജോസിന്റെ മകൻ ജോയൽ (42) ആണ് മരിച്ചത്. അർബുദ രോഗിയായ ജോയൽ വെല്ലൂരിലെ ചികിത്സയ്ക്കു ശേഷം ജനുവരിയിലാണ് ഒമാനിലേക്കു മടങ്ങിയത്.
You may also like:COVID 19 | ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല [NEWS]സാമൂഹിക അകലം പാലിക്കണം; ഒത്തുചേരൽ ഒഴിവാക്കണം: റമളാൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന [NEWS]ആശ്വസിക്കാൻ വരട്ടെ; കേരളത്തിൽ ഇത്തവണ മൂന്നാം പ്രളയമെന്ന് വെതർമാന്റെ പ്രവചനം [NEWS]
തുടർ ചികിത്സയ്ക്ക് ഏപ്രിൽ ആദ്യവാരം എത്തേണ്ടതായിരുന്നത്. എന്നാൽ വിമാനങ്ങൾ റദ്ദാക്കിയത് തിരിച്ചടിയായി. എയർ ആംബുലൻസിനു ശ്രമിച്ചെങ്കിലും അതും നടന്നില്ല.  കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഒമാനിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്കത്തിലെ ലുലു ഫോറിൻ എക്സ്ചേഞ്ച് ബ്രാഞ്ച് മാനേജരാണു ജോയൽ.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
Next Article
advertisement
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
  • മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റിലായി.

  • കഫ് സിറപ്പില്‍ 48.6% വിഷാംശം കണ്ടെത്തിയതോടെ മരുന്ന് നിര്‍മാതാക്കളും ഡോക്ടറും പ്രതികളായി.

  • കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

View All
advertisement