advertisement

Saudi Arabia| സംസാരം മറ്റുള്ളവര്‍ക്ക് ശല്യമായാൽ സൗദിയിൽ പിഴ; ശബ്ദമര്യാദ പ്രധാനമെന്ന് അധികൃതർ

Last Updated:

നിയമലംഘനത്തിന്റെ തോതനുസരിച്ച് 750 രൂപ മുതൽ 1.26 ലക്ഷം വരെ പിഴ ലഭിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
റിയാദ്: ശബ്ദം മറ്റുള്ളവർ‌ക്ക് ശല്യമായാൽ സൗദിയിൽ ഇനി പിഴ. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദമര്യാദയും പ്രധാനമെന്ന് അധികൃതർ. രാജ്യത്ത് സന്ദർശത്തിനെത്തുന്നവരെ ഭീഷണിപ്പെടുത്തതോ അപകടത്തിൽപ്പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ ശബ്ദമുണ്ടാക്കിയാൽ 100 റിലയാണ്(ഏകദേശം 2100 രൂ പ) പിഴ ശിക്ഷ.
പുരുഷന്മാരും സ്ത്രീകളും മാന്യമായ വസ്ത്രം ധരിക്കുക, അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല, മാലിന്യങ്ങൾ വലിച്ചെറിയരുത്, പൊതുസ്ഥലത്ത് തുപ്പരുത്, അനുവാദമില്ലാതെ ആരുടെയും ഫോട്ടോ എടുക്കാൻ പാടില്ല, പ്രാർഥന സമയത്ത് ഉച്ചത്തിൽ പാട്ടുവയ്ക്കരുത് തുടങ്ങിയവയാണ് സൗദിയിലെ പൊതുമര്യാദ ചട്ടങ്ങളുടെ ഭാഗമായുള്ളത്.
നിയമലംഘനത്തിന് കടുത്ത പിഴ ശിക്ഷയാണ് നൽകും. നിയമലംഘനത്തിന്റെ തോതനുസരിച്ച് 750 രൂപ മുതൽ 1.26 ലക്ഷം വരെ പിഴ ലഭിക്കും. കൂടാതെ ഉപദ്രവിക്കുക, ശല്യപ്പെടുത്തുക, അസൗകര്യം ഉണ്ടാക്കുക എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia| സംസാരം മറ്റുള്ളവര്‍ക്ക് ശല്യമായാൽ സൗദിയിൽ പിഴ; ശബ്ദമര്യാദ പ്രധാനമെന്ന് അധികൃതർ
Next Article
advertisement
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
  • ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുത്തത് ശ്രദ്ധേയമാണ്

  • വലിയ പരിപാടികളിൽ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു

  • ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കരാറുകൾ അത്യന്താപേക്ഷിതമാണെന്ന് തരൂർ പറഞ്ഞു

View All
advertisement