India - China Conflict | ചൈനയുടെ കൂടുതൽ ആപ്പുകൾ നിരോധിക്കാൻ ഐടി മന്ത്രാലയം

Last Updated:

ഗാൽവാൻ താഴ്വരയിൽ ഇന്ത്യ - ചൈന സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് ജനപ്രിയ ആപ്പായ ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് ആയിരുന്നു 59 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ തുടങ്ങിയ ആപ്പുകൾ ആയിരുന്നു നിരോധിച്ചത്.
അതേസമയം, കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് ഐ.ടി മന്ത്രാലയം. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇക്കാര്യം തീരുമാനിച്ചതായി മന്ത്രാലയുമായി അടുത്ത വൃത്തങ്ങളാണ് സൂചിപ്പിച്ചത്.
You may also like:രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ [NEWS]'40 എം.എൽ.എമാർക്ക് 65 വയസ് കഴിഞ്ഞ കാര്യം ജൂലൈ പത്തിന് സർക്കാർ ഓർത്തില്ലേ?' കെ.സുരേന്ദ്രൻ [NEWS] ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം [NEWS]
ഹലോ ലൈറ്റ്, ഷെയർ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വി എഫ് വൈ ലൈറ്റ് എന്നീ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
advertisement
ഗാൽവാൻ താഴ്വരയിൽ ഇന്ത്യ - ചൈന സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് ജനപ്രിയ ആപ്പായ ടിക് ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India-China/
India - China Conflict | ചൈനയുടെ കൂടുതൽ ആപ്പുകൾ നിരോധിക്കാൻ ഐടി മന്ത്രാലയം
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement