കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം; മാറ്റണമെന്ന് രജിസ്ട്രാർ, പരിപാടി മാറ്റാമെന്ന് സംഘാടകർ

Last Updated:

അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചത്

News18
News18
കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ ചിത്രം മാറ്റണമെന്ന് രജിസ്ട്രാറും പൊലീസും ആവശ്യപ്പെട്ടു.
എന്നാൽ പരിപാടി മാറ്റാമെന്നും ചിത്രം മാറ്റില്ലെന്നും സംഘാടകർ.അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചത്.
(Summary: Controversy on portrait of Bharatamba in the Senate Hall of the University of Kerala. With this, the registrar and the police have demanded that the portrait be removed. However, the organizers have said that the program can be changed and the portrait will not be removed. The portrait was installed at a program attended by Governor Rajendra Vishwanath Arlekar on the occasion of the 50th anniversary of the Emergency.)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം; മാറ്റണമെന്ന് രജിസ്ട്രാർ, പരിപാടി മാറ്റാമെന്ന് സംഘാടകർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement