'നേതാക്കൾ ജ്യോത്സ്യനേ കാണാൻ പോകുന്നത് എന്തിന്?' സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

Last Updated:

വിമർശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ലക്ഷ്യംവെച്ചുള്ളതാണെന്നാണ് സൂചന

News18
News18
പാർട്ടി നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതിനെതിരെ സിപിഎമ്മിൽ വിമർശനം. പാർട്ടി സംസ്ഥാന സമിതിയോഗത്തിലാണ് വിമർശനമുയർന്നത്. നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നത് എന്ത് രാഷ്ട്രീയ ബോധ്യത്തിൻെറ അടിസ്ഥാനത്തിലാണെന്നും ഇത്തരം നടപടികൾ പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുമെന്നനും യോഗത്തിൽ അഭിപ്രായമുയർന്നു. നേതാക്കൾ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവാണ് വിമർശനം ഉന്നയിച്ചത്.  നേതാവാരാണെന്ന് പറയാതെയായിരുന്നു വിമർശനം.
അതേസമയം വിമർശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ലക്ഷ്യംവെച്ചുള്ളതാണെന്നാണ് സൂചന.പ്രശസ്ത ജ്യോത്സ്യൻ പയ്യന്നൂർ മാധവ പൊതുവാളിനെ എം.വി.ഗോവിന്ദൻ സന്ദർശിച്ചതിന്റ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നേതാക്കൾ ജ്യോത്സ്യനേ കാണാൻ പോകുന്നത് എന്തിന്?' സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement