advertisement

Jehova's Witness | തളിപ്പറമ്പിലെ യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു; പങ്കെടുത്തത് ആയിരത്തോളം പേർ

Last Updated:

വിശ്വാസികളെ പ്രാർത്ഥനാ ഹാളിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രാർത്ഥനാ ഹാളിൽ പരിശോധന നടന്നിരുന്നു

തളിപ്പറമ്പിലെ സമ്മേളന സ്ഥലത്ത് പോലീസ് എത്തിയപ്പോൾ
തളിപ്പറമ്പിലെ സമ്മേളന സ്ഥലത്ത് പോലീസ് എത്തിയപ്പോൾ
തളിപ്പറമ്പ് പുഷ്പഗിരി ഒമാൻ നഗറിൽ ആയിരത്തോളം പേർ പങ്കെടുത്ത യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു. കൊച്ചി കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവം. ബാബിൾ ഗ്രീൻ ഓഡിറ്റോറിയതിലായിരുന്നു സമ്മേളനം. വിശ്വാസികളെ പ്രാർത്ഥനാ ഹാളിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രാർത്ഥനാ ഹാളിൽ പരിശോധന നടന്നിരുന്നു.
കളമശ്ശേരിയിൽ നടന്ന സ്‌ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ NIA അന്വേഷണം ഏറ്റെടുത്തു. സംഭവത്തെ തുടർന്ന് NIA, NSG എന്നിവയുടെ സാന്നിധ്യം കൊച്ചിയിലുണ്ട്. ഗുരുതരാവസ്ഥയിലെ അഞ്ചുപേർ ഉൾപ്പെടെ 36 പേർ ചികിത്സയിൽ തുടരുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രാർത്ഥനയ്‌ക്കിടെയാണ് ഹാളിന്റെ മധ്യഭാഗത്തായി പൊട്ടിത്തെറിയുണ്ടാവുന്നത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Summary: A convention of Jehova’s Witnesses at Kannur Taliparamba was called off against the backdrop of multiple blasts held at similar venue in Kalamassery. As many as 1000 attendees gathered at the venue readied at Pushpagiri. Police conducted a strict inspection evacuating the place
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jehova's Witness | തളിപ്പറമ്പിലെ യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു; പങ്കെടുത്തത് ആയിരത്തോളം പേർ
Next Article
advertisement
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
  • ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ലോബിയുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം

  • ഇറാനിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി യുഎൻ തയ്യാറെടുക്കുന്നു എന്ന ഗുരുതര ആരോപണം

  • സഫയുടെ രാജിയെയും ആരോപണങ്ങളെയും ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

View All
advertisement