advertisement

Gold Smuggling In Diplomatic Channel | തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ

Last Updated:

സംഭവത്തിൽ ഡിആർഐയും പ്രത്യേക അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിലേയ്ക്കുള്ള പാഴ്സസലിൽ സ്വർണം കടത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കോൺസുലേറ്റിലെ മുൻ പിആർഒയെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]
സ്വർണം കടത്താൻ ശ്രമിച്ചത്  ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി മറയാക്കിയെന്നാണ് കസ്റ്റംസിൻ്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഡിആർഐയും പ്രത്യേക അന്വേഷണം ആരംഭിച്ചു. യുഎഇയിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഡി.ആർ.ഐ. വൃത്തങ്ങൾ അറിയിച്ചു.
advertisement
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ സ്വർണ്ണം വന്നതിനെക്കുറിച്ച് അറിയില്ലെന്ന് യു.എ.ഇ. കോൺസൽ  ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ വിവരമറിയിച്ചിരുന്നു. ഭക്ഷണസാധനങ്ങളാണ് പാഴ്സലായി വരാറുള്ളതെന്നും കോൺസൽ ജനറൽ  അറിയിച്ചതായാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling In Diplomatic Channel | തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ
Next Article
advertisement
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ഇടനിലക്കാർ വഴി ശ്രമിച്ചുവെന്ന് ആരോപണം
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ശ്രമിച്ചുവെന്ന് ആരോപണം
  • ഇറാനെതിരായ സൈനിക നീക്കത്തിന് മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി നിക്ഷേപം പരിശോധിച്ചു

  • മോർഗൻ സ്റ്റാൻലി ബ്രോക്കർ ബ്ലാക്ക്‌റോക്ക് ഡിഫൻസ് ഫണ്ടിൽ ദശലക്ഷങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ചു

  • പെന്റഗൺ വക്താവ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിമാറുന്നു

View All
advertisement