Ramayana Masam 2020 | ശോകനാശിനിയുടെ തീരത്തെ തുഞ്ചൻ മഠം; കോവിഡ് കാലത്തും രാമായണശീലുമായി ഭാഷാപിതാവിന്റെ സമാധിസ്ഥലം

Last Updated:

എഴുത്തച്ഛൻ ഏറെക്കാലം താമസിച്ച ചിറ്റൂർ തെക്കേ ഗ്രാമത്തിലാണ് ഗുരുമഠം. ഇവിടെയിരുന്നാണ് എഴുത്തച്ഛൻ ഭാഗവതം കിളിപ്പാട്ട് ഉൾപ്പട്ടെ നിരവധി കൃതികൾ എഴുതിയത്. രാമായണം കിളിപ്പാട്ടിൻ്റെ ചില ഭാഗങ്ങളും ഇവിടെ ഇരുന്നെഴുതിയിട്ടുണ്ടെന്നാണ്  വാമൊഴി ചരിത്രം. 

രാമായണ മാസത്തിൽ ഭക്തി നിർഭരമാണ് പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം. തുഞ്ചെഴുത്തച്ഛൻ്റെ  സമാധിസ്ഥലമായ ഇവിടെ കർക്കിടക മാസത്തിൽ എല്ലാ ദിവസവും രാമായണ പാരായണം നടക്കാറുണ്ട്.  കോവിഡ് കാലമായതിനാൽ ഇത്തവണ  മുൻകാലത്തെ പോലെ തിരക്കുകൾ ഇല്ല. എങ്കിലും രാമായണ പാരായണം മുടങ്ങിയിട്ടില്ല.
എഴുത്തച്ഛൻ ഏറെക്കാലം താമസിച്ച ചിറ്റൂർ തെക്കേ ഗ്രാമത്തിലാണ് ഗുരുമഠം. ഇവിടെയിരുന്നാണ് എഴുത്തച്ഛൻ ഭാഗവതം കിളിപ്പാട്ട് ഉൾപ്പട്ടെ നിരവധി കൃതികൾ എഴുതിയത്. രാമായണം കിളിപ്പാട്ടിൻ്റെ ചില ഭാഗങ്ങളും ഇവിടെ ഇരുന്നെഴുതിയിട്ടുണ്ടെന്നാണ്  വാമൊഴി ചരിത്രം.
ചിറ്റൂർ ശോകനാശിനി പുഴയുടെ  തീരത്താണ് തുഞ്ചൻ മഠം. ദേശസഞ്ചാരങ്ങൾക്ക് ശേഷം ഇവിടെയെത്തിയ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഗുരു മഠം.
advertisement
അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡും ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. താളിയോലകളിൽ എഴുതിയ ഗ്രന്ഥവും എഴുത്താണിയുമെല്ലാം ഇവിടെ കാണാം. ഭാഷാപിതാവിൻ്റെ സമാധി സ്ഥലമായ ഇവിടെ വിശേഷ ദിവസങ്ങളിൽ നിരവധി പേർ സന്ദർശനം നടത്താറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020 | ശോകനാശിനിയുടെ തീരത്തെ തുഞ്ചൻ മഠം; കോവിഡ് കാലത്തും രാമായണശീലുമായി ഭാഷാപിതാവിന്റെ സമാധിസ്ഥലം
Next Article
advertisement
ഇളയരാജ വീണ്ടും കോടതിയിൽ; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലിക്ക്' മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനവിലക്ക്
ഇളയരാജ വീണ്ടും കോടതിയിൽ; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലിക്ക്' മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനവിലക്ക്
  • മദ്രാസ് ഹൈക്കോടതി അജിത്ത് കുമാർ ചിത്രത്തിന് പ്രദർശന വിലക്ക് ഏർപ്പെടുത്തി.

  • ഇളയരാജയുടെ പകർപ്പവകാശ ലംഘന കേസിൽ മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

  • നിർമ്മാണ സ്ഥാപനത്തിന് പകർപ്പവകാശ അനുമതി ലഭിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി.

View All
advertisement