Gold Rate | സ്വർണ്ണം വാങ്ങാൻ പോവാണോ? ഇന്നത്തെ നിരക്ക് അറിയാം

Last Updated:

ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60,000-65,000 വരെ നൽകേണ്ടി വരും

News18
News18
റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവില (Gold Rate) ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 57,200 രൂപയും ഒരു ഗ്രാമിന് 7,150 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60,000-65,000 വരെ നൽകേണ്ടി വരും.
വെള്ളിയാഴ്ച പവന് 560 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7150 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5910 രൂപയാണ്. ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ വീണ്ടും സ്വർണ്ണവിലയിൽ ചാഞ്ചാട്ടമാണ് കാണാനായത്.
advertisement
നവംബറിലെ സ്വർണ നിരക്കുകൾ നോക്കാം:
നവംബർ 1- 59,080,
നവംബർ 2- 58,960,
നവംബർ 3- 58,960,
നവംബർ 4- 58,960,
നവംബർ 5- 58,840,
നവംബർ 6- 58,920,
നവംബർ 7- 57,600,
നവംബർ 8- 58,280,
നവംബർ 9- 58,200,
നവംബർ 10- 58,200,
നവംബർ 11- 57,760,
നവംബർ 12- 56,680,
നവംബർ 13- 56,360,
നവംബർ 14- 55,480,
നവംബർ 15- 55,560,
നവംബർ 16- 55,480,
advertisement
നവംബർ 17- 55,480,
നവംബർ 18- 55,960,
നവംബർ 19- 56,520,
നവംബർ 20- 56,920,
നവംബർ 21- 57,160,
നവംബർ 22- 57,800,
നവംബർ 23- 58,400,
നവംബർ 24- 58,400,
നവംബർ 25- 57,600,
നവംബർ 26- 56,640,
നവംബർ 27- 56,840,
നവംബർ 28- 56,720,
നവംബർ 29- 57,280,
നവംബർ 30- 57,200.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate | സ്വർണ്ണം വാങ്ങാൻ പോവാണോ? ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു
പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു
  • പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ നൽകി.

  • ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ മുസ്ലിം രാജ്യങ്ങൾ സ്വാഗതം ചെയ്തു.

  • ഹമാസ് പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ നാശം ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

View All
advertisement