Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ എങ്ങനെയെന്ന് നോക്കാം

Last Updated:

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില എത്രയെന്ന് നോക്കാം

രാജ്യത്തെ എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ഏറ്റവും പുതിയ നിരക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പുതുക്കുന്നത്. 2017 ജൂണിന് ശേഷം, ഓരോ 15 ദിവസം കൂടുമ്പോഴും വില പരിഷ്‌ക്കരണം നടത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് ഇന്ധന നിരക്ക് പരിഷ്കരിക്കുന്നത്. ദിവസേന പരിഷ്കരിക്കുന്ന രീതിക്ക് ഡൈനാമിക് ഇന്ധന വില രീതി എന്ന് വിളിക്കുന്നു.
ഇന്ത്യയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
ഡൽഹിയിൽ ഇന്ന് പെട്രോളിൻ്റെ വില ലിറ്ററിന് 94.72 രൂപയാണ്. 87.62 രൂപയാണ് ഡൽഹിയിൽ ഇന്നത്തെ ഡീസൽ വില. മുംബൈയിൽ ഇന്ന് 104.21 ആണ് പെട്രോൾ വില. മുംബൈയിൽ ഡീസൽ ലിറ്ററിന് 92.15 രൂപ നൽകണം. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്ന് 107.25 ഉം ഡീസൽ വില 96.13 ഉം ആണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില ചുവടെ:
advertisement
ഇന്നത്തെ നിരക്കുകൾ:
ന്യൂഡൽഹി: പെട്രോൾ – 94.72 രൂപ, ഡീസൽ-87.62 രൂപ
മുംബൈ: പെട്രോൾ – 104.21 രൂപ, ഡീസൽ-92.15 രൂപ
തിരുവനന്തപുരം: പെട്രോൾ – 107.25 രൂപ, ഡീസൽ-96.13 രൂപ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ എങ്ങനെയെന്ന് നോക്കാം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement