ലൊസാഞ്ചലസ്, ജോർദ്ദാൻ- സിറിയ മേഖലയിൽ ഭൂചലനം

Last Updated:

ഭൂകമ്പത്തിൻ്റെ പ്രകമ്പനം ലെബനനിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

യു.എസിലെ ലൊസാഞ്ചലസിലും ജോർദ്ദാൻ- സിറിയ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. രണ്ടിടങ്ങളിലും ആളപായം റിപ്പോർട്ട്ചെയ്തിട്ടില്ല.
ലൊസാഞ്ചലസിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്ര നിരപ്പിൽ നിന്ന് 12.1 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.
അതേസമയം ജോർദ്ദാൻ സിറിയ മേഖലയിലുണ്ടായ ഭൂചലനത്തിൽ 4.8 തീവ്രതായാണ് രേഖപ്പെടുത്തിയതെന്ന് ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോ സയൻസ് അറിയിച്ചു. സിറിയൻ നഗരമായ ഹമയാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂചലനത്തിൻ്റെ പ്രകമ്പനം ലെബനനിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
advertisement
2023ൽ തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചിരുന്നു
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ലൊസാഞ്ചലസ്, ജോർദ്ദാൻ- സിറിയ മേഖലയിൽ ഭൂചലനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement