ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 

Last Updated:

പ്രസംഗത്തിന്റെ വീഡിയോകൾ എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായി

News18
News18
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷസിന്ദൂറിനിടെ  "ദൈവിക ഇടപെടൽ" തങ്ങളെ സഹായിച്ചുവെന്ന് പാക് ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ. ഒരു പൊതു പ്രസംഗത്തിനിടെ ഉറുദുവിസംസാരിച്ച മുനീർ, "അല്ലാഹു നിങ്ങളെ സഹായിച്ചാആർക്കും നിങ്ങളെ തോൽപ്പിക്കാകഴിയില്ല" എന്ന ഖുർആവാക്യം ഉദ്ധരിക്കുകയും, സംഘർഷത്തിപാകിസ്ഥാന് ദൈവിക പിന്തുണ അനുഭവവേദ്യമായെന്നും അവകാശപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോകഎക്‌സിലും മറ്റ് സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിട്ടുണ്ട്.
advertisement
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് തുടക്കത്തിഇന്ത്യ ഓപ്പറേഷസിന്ദൂആരംഭിച്ചത്. ഓപ്പറേഷനിൽ, ഇന്ത്യവ്യോമസേന (IAF) പാകിസ്ഥാൻ, പാകിസ്ഥാഅധിനിവേശ കശ്മീരുകൾക്കുള്ളിലെ നിരവധി ഭീകര ക്യാമ്പുകആക്രമിച്ചു തകർത്തു.
advertisement
പാകിസ്ഥാആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂർ, മുറിദ്കെ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രധാന ഭീകര ക്യാമ്പുകളും ലോഞ്ച്പാഡുകളും, പി‌ഒ‌കെയിലെ മുസാഫറാബാദ്, കോട്‌ലി എന്നിവിടങ്ങളിലെ ക്യാമ്പുകളും ആക്രമണങ്ങളിതകർന്നു. റിക്രൂട്ട്മെന്റ്, ആയുധ പരിശീലനം, നുഴഞ്ഞുകയറ്റ ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ക്യാമ്പുകളും ഇന്ത്യ തകർത്ത ലക്ഷ്യങ്ങളിൽപ്പെടുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
Next Article
advertisement
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിലേക്ക്; നിയമസഭാ സ്ഥാനാർത്ഥിയായേക്കും
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിലേക്ക്; നിയമസഭാ സ്ഥാനാർത്ഥിയായേക്കും
  • സുജ ചന്ദ്രബാബു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി രാജിവച്ച് മുസ്ലിം ലീഗിൽ ചേർന്നു, സ്ഥാനാർത്ഥിയാകാം

  • മൂന്നുതവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു

  • മുസ്ലിം ലീഗ് ഇത്തവണ മുസ്ലിം അല്ലാത്ത വിഭാഗങ്ങളിൽ നിന്ന് അഞ്ച് പേർക്ക് സീറ്റ് ആവശ്യപ്പെടും

View All
advertisement