advertisement

'ഒരുമിച്ചുള്ള യാത്ര തുടരുന്നു'; നാല്പത്തിനാലാം വിവാഹവാർഷികം ആഘോഷിച്ച് നടൻ ജഗതി ശ്രീകുമാർ

Last Updated:
1979 സെപ്റ്റംബര്‍ 13ന് ആയിരുന്നു നടൻ ജഗതി ശ്രീകുമാറും ശോഭയും വിവാഹിതരായത്
1/5
 ഹാസ്യത്തിലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിച്ച താരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ഹാസ്യത്തിലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിച്ച താരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
advertisement
2/5
 ഇപ്പോൾ നാല്പത്തിനാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നടൻ ജഗതി ശ്രീകുമാർ. 1979 സെപ്റ്റംബര്‍ 13ന് ആയിരുന്നു നടൻ ജഗതി ശ്രീകുമാറും ശോഭയും വിവാഹിതരായത്.
ഇപ്പോൾ നാല്പത്തിനാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നടൻ ജഗതി ശ്രീകുമാർ. 1979 സെപ്റ്റംബര്‍ 13ന് ആയിരുന്നു നടൻ ജഗതി ശ്രീകുമാറും ശോഭയും വിവാഹിതരായത്.
advertisement
3/5
 'ഒരുമിച്ചുള്ള യാത്ര തുടരുന്നു' എന്ന അടിക്കുറിപ്പോടെ നടൻ ജഗതി തന്നെയാണ് വിവാഹവാര്‍ഷികാഘോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
'ഒരുമിച്ചുള്ള യാത്ര തുടരുന്നു' എന്ന അടിക്കുറിപ്പോടെ നടൻ ജഗതി തന്നെയാണ് വിവാഹവാര്‍ഷികാഘോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
advertisement
4/5
 2012 മാർച്ചിൽ മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
2012 മാർച്ചിൽ മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
advertisement
5/5
 ഈയിടെ സി.ബി.ഐ 5 എന്ന ചിത്രത്തിൽ തന്റെ പ്രശസ്തമായ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
ഈയിടെ സി.ബി.ഐ 5 എന്ന ചിത്രത്തിൽ തന്റെ പ്രശസ്തമായ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement