രജിസ്റ്റർ ചെയ്തത് വിശാൽ വിരേന്ദർ ദേവ്ഗൺ എന്ന പേരിൽ; ലക്‌ഷ്യം താമസമല്ല; മുംബൈ അന്ധേരിയിൽ കോടികൾ വിലമതിക്കുന്ന വസ്തു

Last Updated:
2023 ഏപ്രിൽ 19 ന് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്
1/6
 മുംബൈയിൽ നടൻ അജയ് ദേവ്ഗൺ (Ajay Devgn) തന്റെ പേരിൽ മറ്റൊരു വസ്തു കൂടി വാങ്ങി. റിപ്പോർട്ട് പ്രകാരം മുംബൈയിലെ അന്ധേരി വെസ്റ്റ് ഏരിയയിൽ അജയ് നിക്ഷേപം നടത്തിയിട്ടുണ്ട്. 45 കോടി രൂപയാണ് ഈ വസ്തുവിന്റെ വില. വാദങ്ങളോട് അജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം, 13,293 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സ്ഥലം
മുംബൈയിൽ നടൻ അജയ് ദേവ്ഗൺ (Ajay Devgn) തന്റെ പേരിൽ മറ്റൊരു വസ്തു കൂടി വാങ്ങി. റിപ്പോർട്ട് പ്രകാരം മുംബൈയിലെ അന്ധേരി വെസ്റ്റ് ഏരിയയിൽ അജയ് നിക്ഷേപം നടത്തിയിട്ടുണ്ട്. 45 കോടി രൂപയാണ് ഈ വസ്തുവിന്റെ വില. വാദങ്ങളോട് അജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം, 13,293 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സ്ഥലം
advertisement
2/6
 8,405 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ആദ്യ യൂണിറ്റ്. ഒഷിവാരയിലെ സിഗ്നേച്ചർ ബിൽഡിംഗിന്റെ 16-ാം നിലയിലാണ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. യൂണിറ്റിന്റെ മൂല്യം 30.35 കോടി രൂപയാണെന്നും അജയ് 1.82 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട് (തുടർന്ന് വായിക്കുക)
8,405 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ആദ്യ യൂണിറ്റ്. ഒഷിവാരയിലെ സിഗ്നേച്ചർ ബിൽഡിംഗിന്റെ 16-ാം നിലയിലാണ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. യൂണിറ്റിന്റെ മൂല്യം 30.35 കോടി രൂപയാണെന്നും അജയ് 1.82 കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
 രണ്ടാമത്തെ യൂണിറ്റ് അതേ കെട്ടിടത്തിന്റെ 17-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ബിൽറ്റ്-അപ്പ് ഏരിയ 4,893 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതായി പറയപ്പെടുന്നു. 88.44 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് 14.74 കോടി രൂപ ചെലവിലാണ് യൂണിറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഓഫീസ് ഉപയോഗത്തിനാണത്രെ ഇത്രയും വലിയ തുക മുടക്കി വസ്തു വാങ്ങിയത്
രണ്ടാമത്തെ യൂണിറ്റ് അതേ കെട്ടിടത്തിന്റെ 17-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ബിൽറ്റ്-അപ്പ് ഏരിയ 4,893 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതായി പറയപ്പെടുന്നു. 88.44 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് 14.74 കോടി രൂപ ചെലവിലാണ് യൂണിറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഓഫീസ് ഉപയോഗത്തിനാണത്രെ ഇത്രയും വലിയ തുക മുടക്കി വസ്തു വാങ്ങിയത്
advertisement
4/6
 2023 ഏപ്രിൽ 19 ന് അജയ്‌യുടെ യഥാർത്ഥ പേരായ വിശാൽ വീരേന്ദർ ദേവ്ഗൺ എന്ന പേരിൽ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതായി പറയപ്പെടുന്നു. മുംബൈയിൽ 16.5 കോടി രൂപ വിലമതിക്കുന്ന വീട് കജോൾ വാങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് വസ്തു രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 13നാണ് നടി രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്
2023 ഏപ്രിൽ 19 ന് അജയ്‌യുടെ യഥാർത്ഥ പേരായ വിശാൽ വീരേന്ദർ ദേവ്ഗൺ എന്ന പേരിൽ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതായി പറയപ്പെടുന്നു. മുംബൈയിൽ 16.5 കോടി രൂപ വിലമതിക്കുന്ന വീട് കജോൾ വാങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് വസ്തു രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 13നാണ് നടി രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്
advertisement
5/6
 അജയ്‌യും കജോളും തങ്ങളുടെ പുതിയ സിനിമകളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയവരാണ്. അജയ്‌ക്ക് നിരവധി പ്രൊജക്‌ടുകൾ അണിയറയിലുണ്ട്. ഇതിൽ രോഹിത് ഷെട്ടിയുടെ സിങ്കം 3 ഉൾപ്പെടുന്നു. ദീപിക പദുക്കോൺ ലേഡി സിങ്കം ആയി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വിക്കി കൗശൽ ചിത്രത്തിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുണ്ട്
അജയ്‌യും കജോളും തങ്ങളുടെ പുതിയ സിനിമകളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയവരാണ്. അജയ്‌ക്ക് നിരവധി പ്രൊജക്‌ടുകൾ അണിയറയിലുണ്ട്. ഇതിൽ രോഹിത് ഷെട്ടിയുടെ സിങ്കം 3 ഉൾപ്പെടുന്നു. ദീപിക പദുക്കോൺ ലേഡി സിങ്കം ആയി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വിക്കി കൗശൽ ചിത്രത്തിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുണ്ട്
advertisement
6/6
 റിപ്പോർട്ടുകൾ പ്രകാരം, രൺവീർ സിങ്ങും അക്ഷയ് കുമാറും അജയ് ദേവ്ഗൺ, വിക്കി കൗശൽ എന്നിവർക്കൊപ്പം സിങ്കം എഗെയ്‌നിലെ പ്രധാന റോളുകളിൽ ഉണ്ടാകും. ഇതുകൂടാതെ, അജയ്‌യും രോഹിതും ഗോൾമാൽ 4-ന് വേണ്ടി വീണ്ടും ഒന്നിക്കും. കജോൾ അടുത്തിടെ ലസ്റ്റ് സ്റ്റോറീസ് 4-ൽ വേഷമിട്ടിരുന്നു. ഇതിനുപുറമേ 'ദ ട്രെയിൽ' ഒരുങ്ങുകയാണ്
റിപ്പോർട്ടുകൾ പ്രകാരം, രൺവീർ സിങ്ങും അക്ഷയ് കുമാറും അജയ് ദേവ്ഗൺ, വിക്കി കൗശൽ എന്നിവർക്കൊപ്പം സിങ്കം എഗെയ്‌നിലെ പ്രധാന റോളുകളിൽ ഉണ്ടാകും. ഇതുകൂടാതെ, അജയ്‌യും രോഹിതും ഗോൾമാൽ 4-ന് വേണ്ടി വീണ്ടും ഒന്നിക്കും. കജോൾ അടുത്തിടെ ലസ്റ്റ് സ്റ്റോറീസ് 4-ൽ വേഷമിട്ടിരുന്നു. ഇതിനുപുറമേ 'ദ ട്രെയിൽ' ഒരുങ്ങുകയാണ്
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement