ഫ്ലെഡ് ലൈറ്റില്‍ ത്രിശൂലം,മേല്‍ക്കൂരയില്‍ ചന്ദ്രക്കല; 'സര്‍വം ശിവമയം' വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം

Last Updated:
പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം കാശി വിശ്വനാഥ ക്ഷേത്രത്തയും മുഖ്യപ്രതിഷ്ഠയായ പരമശിവനെയും സൂചിപ്പിക്കും വിധമാണ് ഒരുക്കുന്നത്.
1/7
 പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം തറക്കല്ലിട്ട നിര്‍ദ്ദിഷ്ട വാരണാസി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ രൂപരേഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം തറക്കല്ലിട്ട നിര്‍ദ്ദിഷ്ട വാരണാസി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ രൂപരേഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
advertisement
2/7
 പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം കാശി വിശ്വനാഥ ക്ഷേത്രത്തയും മുഖ്യപ്രതിഷ്ഠയായ പരമശിവനെയും സൂചിപ്പിക്കും വിധമാണ് ഒരുക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം കാശി വിശ്വനാഥ ക്ഷേത്രത്തയും മുഖ്യപ്രതിഷ്ഠയായ പരമശിവനെയും സൂചിപ്പിക്കും വിധമാണ് ഒരുക്കുന്നത്.
advertisement
3/7
 കാണ്‍പൂരിനും ലക്നൌവിനും ശേഷമുള്ള ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് വാരണാസിയിലേത്. ഗഞ്ചാരിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന സ്റ്റേഡിയം അടിമുടി ശിവമയമാണ്.
കാണ്‍പൂരിനും ലക്നൌവിനും ശേഷമുള്ള ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് വാരണാസിയിലേത്. ഗഞ്ചാരിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന സ്റ്റേഡിയം അടിമുടി ശിവമയമാണ്.
advertisement
4/7
 സ്റ്റേഡിയത്തിലേക്ക് വെളിച്ചമെത്തിക്കുന്ന ഫ്ലെഡ് ലൈറ്റുകള്‍ ശിവന്‍റെ ആയുധമായ ത്രിശൂല മാതൃകയിലാണ് ഒരുക്കുന്നത്. കാശിയിലെ പ്രശസ്തമായ ഗംഗാതീരത്തെ ഘട്ടുകളുടെ മോഡലിലാണ് ഗാലറി രൂപ കല്‍‌പ്പന ചെയ്തിരിക്കുന്നത്.
സ്റ്റേഡിയത്തിലേക്ക് വെളിച്ചമെത്തിക്കുന്ന ഫ്ലെഡ് ലൈറ്റുകള്‍ ശിവന്‍റെ ആയുധമായ ത്രിശൂല മാതൃകയിലാണ് ഒരുക്കുന്നത്. കാശിയിലെ പ്രശസ്തമായ ഗംഗാതീരത്തെ ഘട്ടുകളുടെ മോഡലിലാണ് ഗാലറി രൂപ കല്‍‌പ്പന ചെയ്തിരിക്കുന്നത്.
advertisement
5/7
 സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരക്ക് ചന്ദ്രകലയുടെ ആകൃതിയിലാണ് നല്‍കിയിരിക്കുന്നത്. പ്രധാന പവലിയന് ത്രീശൂലത്തിലുള്ള ഢമരുവിന്‍റെ രൂപമാണ് കാണാന്‍ കഴിയുക. 
സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരക്ക് ചന്ദ്രകലയുടെ ആകൃതിയിലാണ് നല്‍കിയിരിക്കുന്നത്. പ്രധാന പവലിയന് ത്രീശൂലത്തിലുള്ള ഢമരുവിന്‍റെ രൂപമാണ് കാണാന്‍ കഴിയുക. 
advertisement
6/7
 സ്റ്റേഡിയത്തിന്‍റെ പുറമെ നിന്നുള്ള ഭംഗിക്കായി മെറ്റാലിക് ഫ്രെയിമുകളില്‍ കൂവളത്തിലയുടെ മാതൃകയിലുള്ള ഡിസൈനാണ് നല്‍കിയിരിക്കുന്നത്.
സ്റ്റേഡിയത്തിന്‍റെ പുറമെ നിന്നുള്ള ഭംഗിക്കായി മെറ്റാലിക് ഫ്രെയിമുകളില്‍ കൂവളത്തിലയുടെ മാതൃകയിലുള്ള ഡിസൈനാണ് നല്‍കിയിരിക്കുന്നത്.
advertisement
7/7
 30000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയം 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. സ്ഥലം ഏറ്റെടുപ്പിന് യുപി സര്‍ക്കാര്‍ 120 കോടിയും സ്റ്റേഡിയം നിര്‍മ്മാണത്തിന് ബിസിസിഐ 330 കോടിയുമാണ് ചെലവഴിക്കുക.
30000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയം 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. സ്ഥലം ഏറ്റെടുപ്പിന് യുപി സര്‍ക്കാര്‍ 120 കോടിയും സ്റ്റേഡിയം നിര്‍മ്മാണത്തിന് ബിസിസിഐ 330 കോടിയുമാണ് ചെലവഴിക്കുക.
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement