'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' ഇന്ത്യൻ നേവിയ്ക്ക് സമർപ്പിക്കുന്നു: മോഹൻലാൽ

Last Updated:
മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി
1/3
 ചരിത്രകഥ പറയുന്ന സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പഴശിരാജ പോലെയുള്ള സിനിമകൾ ഉദാഹരണമാണ്. ഏറ്റവുമൊടുവിൽ പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' ആണ് ഈ ഗണത്തിലുള്ളത്. ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരാണ് മോഹൻലാൽ വേഷമിടുന്നത്. ഈ വർഷം ഡിസംബറിൽ തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ നോക്കിക്കാണുന്നത്.
ചരിത്രകഥ പറയുന്ന സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പഴശിരാജ പോലെയുള്ള സിനിമകൾ ഉദാഹരണമാണ്. ഏറ്റവുമൊടുവിൽ പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' ആണ് ഈ ഗണത്തിലുള്ളത്. ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരാണ് മോഹൻലാൽ വേഷമിടുന്നത്. ഈ വർഷം ഡിസംബറിൽ തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ നോക്കിക്കാണുന്നത്.
advertisement
2/3
 മലയാള സിനിമയ്ക്ക് അഭിമാനകരമായ ചിത്രമായിരിക്കും 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' എന്ന് മോഹൻലാൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യ നേവൽ കമാൻഡറായി അറിയപ്പെടുന്ന കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രം ഇന്ത്യൻ നേവിക്ക് സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മലയാള സിനിമയ്ക്ക് അഭിമാനകരമായ ചിത്രമായിരിക്കും 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' എന്ന് മോഹൻലാൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യ നേവൽ കമാൻഡറായി അറിയപ്പെടുന്ന കുഞ്ഞാലിമരയ്ക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രം ഇന്ത്യൻ നേവിക്ക് സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
advertisement
3/3
 മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. മണിചിത്രത്താഴ്, വാനപ്രസ്ഥം, ഇരുവർ, ലൂസിഫർ എന്നിവയിലേത് പോലെ തനിക്ക് ഏറെ പ്രതീക്ഷ നൽകുന്ന കഥാപാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. മണിചിത്രത്താഴ്, വാനപ്രസ്ഥം, ഇരുവർ, ലൂസിഫർ എന്നിവയിലേത് പോലെ തനിക്ക് ഏറെ പ്രതീക്ഷ നൽകുന്ന കഥാപാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement