COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി

Last Updated:
Supreme court praises kerala | ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്.
1/7
Supreme-Court
ന്യൂഡൽഹി: കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിലെ കേരള മാതൃകയെ വീണ്ടും പ്രശംസിച്ച് സുപ്രീം കോടതി. കൊറോണ കാലത്ത് കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്.
advertisement
2/7
 കേരളത്തിൽ ഉച്ച ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. മറ്റ് സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണ് എന്ന് ഞങ്ങൾക്ക് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കേരളത്തിൽ ഉച്ച ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. മറ്റ് സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണ് എന്ന് ഞങ്ങൾക്ക് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
advertisement
3/7
 ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്.
advertisement
4/7
 സ്‌കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വാമേധായ കേസ് എടുത്തിരുന്നു.
സ്‌കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വാമേധായ കേസ് എടുത്തിരുന്നു.
advertisement
5/7
Supreme-Court
സ്വമേധയാ എടുത്ത കേസിൽ കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസും അയച്ചിട്ടുണ്ട്.
advertisement
6/7
 നേരത്തെ കേരളത്തിലെ ജയിലുകളിൽ നടത്തിയ ക്രമീകരണങ്ങളെ  സുപ്രീം കോടതി  പ്രശംസിച്ചിരുന്നു.
നേരത്തെ കേരളത്തിലെ ജയിലുകളിൽ നടത്തിയ ക്രമീകരണങ്ങളെ  സുപ്രീം കോടതി  പ്രശംസിച്ചിരുന്നു.
advertisement
7/7
 കേരളത്തിലെ ജയിലുകളിൽ വൈറസ് വ്യാപനം തടയുന്നതിന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെയായിരുന്നു കോടതി പ്രശംസിച്ചത്.
കേരളത്തിലെ ജയിലുകളിൽ വൈറസ് വ്യാപനം തടയുന്നതിന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെയായിരുന്നു കോടതി പ്രശംസിച്ചത്.
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement