advertisement

വിശ്വാസങ്ങളെ മുറിച്ച് മാറ്റി സ്നേഹം കൊണ്ട് ഒന്നായി; ഭർത്താക്കന്മാർക്കായി വൃക്ക പരസ്പരം ദാനം ചെയ്ത് ഹിന്ദു- മുസ്ലീം സ്ത്രീകള്‍

Last Updated:
പരിശോധനയിലാണ് നസ്രീനും രാംസ്വർത്തും ഒരേ രക്ത ഗ്രൂപ്പും( എ ) സത്യദേവിയും നദീമും ഒരേ ഗ്രൂപ്പും( ബി) ആണെന്ന് കണ്ടെത്തിയത്.
1/6
 ഭര്‍ത്താക്കന്‍മാർക്കായി പരസ്പരം വൃക്ക ദാനം ചെയ്ത് ഹിന്ദു മുസ്ലിം സ്ത്രീകൾ. മുബൈയിലെ ആശുപത്രിയിലാണ് രണ്ട് മതക്കാരായ സ്ത്രീകൾ പരസ്പരം സഹായമായത്.
ഭര്‍ത്താക്കന്‍മാർക്കായി പരസ്പരം വൃക്ക ദാനം ചെയ്ത് ഹിന്ദു മുസ്ലിം സ്ത്രീകൾ. മുബൈയിലെ ആശുപത്രിയിലാണ് രണ്ട് മതക്കാരായ സ്ത്രീകൾ പരസ്പരം സഹായമായത്.
advertisement
2/6
 താനെ സ്വദേശിയായ നസ്രീൻ പാട്ടീലും ബിഹാർ സ്വദേശിയായ സത്യ ദേവിയുമാണ് ഭർത്താക്കന്മാർക്കായി വൃക്ക പരസ്പരം ദാനം ചെയ്തത്.
താനെ സ്വദേശിയായ നസ്രീൻ പാട്ടീലും ബിഹാർ സ്വദേശിയായ സത്യ ദേവിയുമാണ് ഭർത്താക്കന്മാർക്കായി വൃക്ക പരസ്പരം ദാനം ചെയ്തത്.
advertisement
3/6
 നസ്രീന്റെ ഭർത്താവ് നദീമും സത്യ ദേവിയുടെ ഭർത്താവ് രാംസ്വർത്തും സെയ്ഫി ഹോസ്പിറ്റലിലെ ഡോ. ഹെമാൽ ഷായുടെ ചികിത്സയിലായിരുന്നു.
നസ്രീന്റെ ഭർത്താവ് നദീമും സത്യ ദേവിയുടെ ഭർത്താവ് രാംസ്വർത്തും സെയ്ഫി ഹോസ്പിറ്റലിലെ ഡോ. ഹെമാൽ ഷായുടെ ചികിത്സയിലായിരുന്നു.
advertisement
4/6
 പരിശോധനയിലാണ് നസ്രീനും രാംസ്വർത്തും ഒരേ രക്ത ഗ്രൂപ്പും( എ ) സത്യദേവിയും നദീമും ഒരേ ഗ്രൂപ്പും( ബി) ആണെന്ന് കണ്ടെത്തിയത്.
പരിശോധനയിലാണ് നസ്രീനും രാംസ്വർത്തും ഒരേ രക്ത ഗ്രൂപ്പും( എ ) സത്യദേവിയും നദീമും ഒരേ ഗ്രൂപ്പും( ബി) ആണെന്ന് കണ്ടെത്തിയത്.
advertisement
5/6
 ഹെമാൽ ഷായാണ് വൃക്ക പരസ്പരം കൈമാറുന്ന ആശയം മുന്നോട്ടുവെച്ചത്. ഒരു മാസം നീണ്ട ചർച്ചകൾക്കു ശേഷം ഇരു കുടുംബങ്ങളും ഇത് അംഗീകരിക്കുകയായിരുന്നു.
ഹെമാൽ ഷായാണ് വൃക്ക പരസ്പരം കൈമാറുന്ന ആശയം മുന്നോട്ടുവെച്ചത്. ഒരു മാസം നീണ്ട ചർച്ചകൾക്കു ശേഷം ഇരു കുടുംബങ്ങളും ഇത് അംഗീകരിക്കുകയായിരുന്നു.
advertisement
6/6
 മാർച്ച് 14 ലോക വൃക്ക ദിനത്തിനായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.
മാർച്ച് 14 ലോക വൃക്ക ദിനത്തിനായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.
advertisement
വീട് പൂട്ടി താക്കോൽ വെക്കുന്നത് എവിടെ? സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ രഹസ്യക്യാമറ വച്ച് 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
'ആർടിഐ ഉദ്യോഗസ്ഥർ' ചമഞ്ഞ് ബ്ലാക്ക് മെയിലിംഗ്; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
  • ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച സംഘം പിടിയിൽ.

  • പ്രതികൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും, രണ്ട് ഉദ്യോഗസ്ഥർ ഇരയായതായും റിപ്പോർട്ട്.

  • പോലീസ് 6 സ്മാർട്ട്ഫോൺ, 8 മെമ്മറി കാർഡ്, 64 ജിബി പെൻഡ്രൈവ് ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു.

View All
advertisement