advertisement

മൊബൈല്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറച്ചതെന്തിന് ?

Last Updated:
1/6
 അടുത്തകാലത്തായി മൊബൈല്‍ കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറക്കുകയാണ്
അടുത്തകാലത്തായി മൊബൈല്‍ കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറക്കുകയാണ്
advertisement
2/6
 മൊബൈല്‍ ചാര്‍ജ്ജ ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനായാണ്. കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറക്കുന്നത്. ചാര്‍ജ്ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ അപകടങ്ങളുണ്ടാകുന്നതിനെത്തുടര്‍ന്നാണിത്.
മൊബൈല്‍ ചാര്‍ജ്ജ ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനായാണ്. കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറക്കുന്നത്. ചാര്‍ജ്ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ അപകടങ്ങളുണ്ടാകുന്നതിനെത്തുടര്‍ന്നാണിത്.
advertisement
3/6
 ചാര്‍ജ്ജ് ചെയ്ത് കൊണ്ട് കോള്‍ ചെയ്താല്‍ ഫോണ്‍ ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കൂടുതലാണ്. അത് നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാം
ചാര്‍ജ്ജ് ചെയ്ത് കൊണ്ട് കോള്‍ ചെയ്താല്‍ ഫോണ്‍ ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കൂടുതലാണ്. അത് നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാം
advertisement
4/6
 ചാര്‍ജ്ജ് ചെയ്യുമ്പോള്‍ കോള്‍ ചെയ്യുന്നത് മാത്രമല്ല, ഗെയിം കളിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.
ചാര്‍ജ്ജ് ചെയ്യുമ്പോള്‍ കോള്‍ ചെയ്യുന്നത് മാത്രമല്ല, ഗെയിം കളിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.
advertisement
5/6
 ഈ കാരണങ്ങള്‍ കൊണ്ടാണ് മൊബൈല്‍ കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറച്ചത്.
ഈ കാരണങ്ങള്‍ കൊണ്ടാണ് മൊബൈല്‍ കമ്പനികള്‍ ചാര്‍ജ്ജര്‍ വയറിന്റെ നീളം കുറച്ചത്.
advertisement
6/6
 മൊബൈല്‍ കമ്പനികളുടെ നടപടികള്‍ മാത്രം പോര. ഉപയോക്താക്കളുടെ ശ്രദ്ധയും ഇത്തരം അപകടങ്ങളെ ഒഴിവാക്കാന്‍ ആവശ്യമാണ്.
മൊബൈല്‍ കമ്പനികളുടെ നടപടികള്‍ മാത്രം പോര. ഉപയോക്താക്കളുടെ ശ്രദ്ധയും ഇത്തരം അപകടങ്ങളെ ഒഴിവാക്കാന്‍ ആവശ്യമാണ്.
advertisement
'കേരളത്തിൽ മാറ്റം വരും'; കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ വികസനം പരാജയപ്പെട്ടുവെന്ന് അമിത് ഷാ
'കേരളത്തിൽ മാറ്റം വരും'; കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ വികസനം പരാജയപ്പെട്ടുവെന്ന് അമിത് ഷാ
  • കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ കേരളം വികസനത്തിൽ പിന്നിലാണെന്ന് അമിത് ഷാ വിമർശിച്ചു

  • ഇന്ത്യ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറിനിൽക്കണമെന്നും കേരളത്തിൽ മാറ്റം വരുമെന്നും പറഞ്ഞു

  • മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കുമെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിനാശകരമാണെന്നും അഭിപ്രായപ്പെട്ടു.

View All
advertisement