അറിയപ്പെടാത്ത മിതാലി രാജ്

Last Updated:
1/7
 കുട്ടിക്കാലത്ത് മിതാലി രാജിന് ക്രിക്കറ്റ് ഇഷ്ടമായിരുന്നില്ല. നൃത്തത്തോടായിരുന്നു പ്രിയം
കുട്ടിക്കാലത്ത് മിതാലി രാജിന് ക്രിക്കറ്റ് ഇഷ്ടമായിരുന്നില്ല. നൃത്തത്തോടായിരുന്നു പ്രിയം
advertisement
2/7
 മിതാലി രാജിന്റെ മടിപിടിച്ച രീതി കണ്ട് അച്ഛൻ ദൊരൈ രാജാണ് കളിക്കാൻ നിർബന്ധിച്ചത്. മൂത്ത സഹോദനൊപ്പമായിരുന്നു പരീശീലനത്തിന് മിതാലി പോയിരുന്നത്.
മിതാലി രാജിന്റെ മടിപിടിച്ച രീതി കണ്ട് അച്ഛൻ ദൊരൈ രാജാണ് കളിക്കാൻ നിർബന്ധിച്ചത്. മൂത്ത സഹോദനൊപ്പമായിരുന്നു പരീശീലനത്തിന് മിതാലി പോയിരുന്നത്.
advertisement
3/7
 ക്രിക്കറ്റ് ബാറ്റിനൊപ്പം ഭരതനാട്യവും നന്നായി വഴങ്ങും. എട്ടുവർഷം നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തവേദികളിലും എത്തിയിട്ടുണ്ട്
ക്രിക്കറ്റ് ബാറ്റിനൊപ്പം ഭരതനാട്യവും നന്നായി വഴങ്ങും. എട്ടുവർഷം നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തവേദികളിലും എത്തിയിട്ടുണ്ട്
advertisement
4/7
 ഇപ്പോൾ ക്രിക്കറ്റിനൊപ്പവും നൃത്തവും ജീവനാണ്. എന്നാൽ ക്രിക്കറ്ററായിരുന്നില്ലെങ്കിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുമായിരുന്നുവെന്നാണ് മിതാലി പറയുന്നത്
ഇപ്പോൾ ക്രിക്കറ്റിനൊപ്പവും നൃത്തവും ജീവനാണ്. എന്നാൽ ക്രിക്കറ്ററായിരുന്നില്ലെങ്കിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുമായിരുന്നുവെന്നാണ് മിതാലി പറയുന്നത്
advertisement
5/7
 പുസ്തകവായനയും മിതാലി ഏറെ ഇഷ്ടപ്പെടുന്നു. ബാറ്റിംഗിനായി മൈതാനത്തിറങ്ങുന്നതിന് മുൻപും പുസ്തകം വായിച്ചിരിക്കാറുണ്ട്
പുസ്തകവായനയും മിതാലി ഏറെ ഇഷ്ടപ്പെടുന്നു. ബാറ്റിംഗിനായി മൈതാനത്തിറങ്ങുന്നതിന് മുൻപും പുസ്തകം വായിച്ചിരിക്കാറുണ്ട്
advertisement
6/7
 വിസ്ഡൺ ക്രിക്കറ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയ ആദ്യ വനിതാ ക്രിക്കറ്ററാണ് മിതാലി രാജ്
വിസ്ഡൺ ക്രിക്കറ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയ ആദ്യ വനിതാ ക്രിക്കറ്ററാണ് മിതാലി രാജ്
advertisement
7/7
 2015ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2003ൽ അർജുന അവാർഡ് ലഭിച്ചു
2015ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2003ൽ അർജുന അവാർഡ് ലഭിച്ചു
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement