PM Modi US Visit| ചന്ദനപ്പെട്ടിയിൽ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഹരിത വജ്രം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡന് നൽകിയ അമൂല്യ സമ്മാനങ്ങൾ

Last Updated:
അമൂല്യങ്ങളായ സമ്മാനങ്ങളടങ്ങിയ ചന്ദനപ്പെട്ടി നരേന്ദ്ര മോദി ജോ ബൈഡന് സമ്മാനിച്ചു
1/10
 വാഷിംഗ്ടൺ: വൈറ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. അമൂല്യങ്ങളായ സമ്മാനങ്ങളടങ്ങിയ ചന്ദനപ്പെട്ടി നരേന്ദ്ര മോദി ജോ ബൈഡന് സമ്മാനിച്ചു.
വാഷിംഗ്ടൺ: വൈറ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. അമൂല്യങ്ങളായ സമ്മാനങ്ങളടങ്ങിയ ചന്ദനപ്പെട്ടി നരേന്ദ്ര മോദി ജോ ബൈഡന് സമ്മാനിച്ചു.
advertisement
2/10
 വൈറ്റ് ഹൗസിൽ ആതിഥ്യമരുളിയതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
വൈറ്റ് ഹൗസിൽ ആതിഥ്യമരുളിയതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
advertisement
3/10
 ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ ലിമിറ്റഡ് പ്രസിദ്ധീകരിക്കുകയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സിൽ അച്ചടിക്കുകയും ചെയ്ത ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു.
ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ ലിമിറ്റഡ് പ്രസിദ്ധീകരിക്കുകയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സിൽ അച്ചടിക്കുകയും ചെയ്ത ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു.
advertisement
4/10
 ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’. 1937ൽ, ശ്രീ പുരോഹിത് സ്വാമിയുമായി ചേർന്ന് എഴുതിയ ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനം ഡബ്ല്യൂടി യീറ്റ്സാണ് പ്രസിദ്ധീകരിച്ചത്.
ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’. 1937ൽ, ശ്രീ പുരോഹിത് സ്വാമിയുമായി ചേർന്ന് എഴുതിയ ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനം ഡബ്ല്യൂടി യീറ്റ്സാണ് പ്രസിദ്ധീകരിച്ചത്.
advertisement
5/10
 രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ശിൽപിയുടെ കരവിരുതിയിൽ ഒരുങ്ങിയ പ്രത്യേക ചന്ദനപ്പെട്ടി ജോ ബൈഡന് പ്രധാനമന്ത്രി സമ്മാനിച്ചു.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ശിൽപിയുടെ കരവിരുതിയിൽ ഒരുങ്ങിയ പ്രത്യേക ചന്ദനപ്പെട്ടി ജോ ബൈഡന് പ്രധാനമന്ത്രി സമ്മാനിച്ചു.
advertisement
6/10
 ർണാടകയിലെ മൈസൂരിൽ നിന്നെത്തിച്ച ചന്ദനമരത്തിലാണ് പെട്ടി നിർമിച്ചത്. അതിസങ്കീർണ്ണമായാണ് ഇതിലെ കൊത്തുപണികൾ.
ർണാടകയിലെ മൈസൂരിൽ നിന്നെത്തിച്ച ചന്ദനമരത്തിലാണ് പെട്ടി നിർമിച്ചത്. അതിസങ്കീർണ്ണമായാണ് ഇതിലെ കൊത്തുപണികൾ.
advertisement
7/10
 കൈകൊണ്ട് നിർമിച്ച ഗണപതി ഭഗവാന്റെ വിഗ്രഹമാണ് പെട്ടിയിലുള്ളത്. ദിയയും (എണ്ണ വിളക്ക്) പെട്ടിയിൽ അടങ്ങിയിരിക്കുന്നു. കൊൽക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും ദിയയും കൈക്കൊണ്ട് നിർമിച്ചിരിക്കുന്നത്.
കൈകൊണ്ട് നിർമിച്ച ഗണപതി ഭഗവാന്റെ വിഗ്രഹമാണ് പെട്ടിയിലുള്ളത്. ദിയയും (എണ്ണ വിളക്ക്) പെട്ടിയിൽ അടങ്ങിയിരിക്കുന്നു. കൊൽക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും ദിയയും കൈക്കൊണ്ട് നിർമിച്ചിരിക്കുന്നത്.
advertisement
8/10
 രാജസ്ഥാൻ കരകൗശലത്തൊഴിലാളികൾ രൂപകല്പന ചെയ്ത 99.5% ശുദ്ധവും ഹാൾമാർക്ക് ചെയ്തതുമായ വെള്ളി നാണയവും പെട്ടിയിൽ അടങ്ങിയിരിക്കുന്നു. പഞ്ചാബിൽ നിന്നുള്ള നെയ്യും ജാർഖണ്ഡിൽ നിന്ന് കൈകൊണ്ട് നെയ്ത ടെക്‌സ്ചർ ടസാർ സിൽക്ക് തുണിയും പെട്ടിയിലുണ്ട്.
രാജസ്ഥാൻ കരകൗശലത്തൊഴിലാളികൾ രൂപകല്പന ചെയ്ത 99.5% ശുദ്ധവും ഹാൾമാർക്ക് ചെയ്തതുമായ വെള്ളി നാണയവും പെട്ടിയിൽ അടങ്ങിയിരിക്കുന്നു. പഞ്ചാബിൽ നിന്നുള്ള നെയ്യും ജാർഖണ്ഡിൽ നിന്ന് കൈകൊണ്ട് നെയ്ത ടെക്‌സ്ചർ ടസാർ സിൽക്ക് തുണിയും പെട്ടിയിലുണ്ട്.
advertisement
9/10
 ഉത്തരാഖണ്ഡിൽ നിന്നുള്ള നീണ്ട അരി, മഹാരാഷ്‌ട്രയിൽ നിന്നുള്ള ശർക്കര എന്നിവയും പ്രധാനമന്ത്രി സമ്മാനിച്ച പെട്ടിയിൽ ഉൾപ്പെടുന്നു. ലാബിൽ നിർമിച്ച 7.5 കാരറ്റ് ഹരിത വജ്രം യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചു.
ഉത്തരാഖണ്ഡിൽ നിന്നുള്ള നീണ്ട അരി, മഹാരാഷ്‌ട്രയിൽ നിന്നുള്ള ശർക്കര എന്നിവയും പ്രധാനമന്ത്രി സമ്മാനിച്ച പെട്ടിയിൽ ഉൾപ്പെടുന്നു. ലാബിൽ നിർമിച്ച 7.5 കാരറ്റ് ഹരിത വജ്രം യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചു.
advertisement
10/10
 സൗരോർജ്ജം, കാറ്റ് വൈദ്യുതി എന്നിവ പോലുള്ള പരിസ്ഥിതി സൗഹാർദ്ദ വഴികളിലൂടെയാണ് ഹരിത വജ്രം നിർമിച്ചിരിക്കുന്നത്. കശ്മീരിലെ അതിവിദഗ്ധരായ കരകൗശല വിദഗ്ധരാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധങ്ങളെയും ഹരിത വജ്രം പ്രതിനിധാനം ചെയ്യുന്നു.
സൗരോർജ്ജം, കാറ്റ് വൈദ്യുതി എന്നിവ പോലുള്ള പരിസ്ഥിതി സൗഹാർദ്ദ വഴികളിലൂടെയാണ് ഹരിത വജ്രം നിർമിച്ചിരിക്കുന്നത്. കശ്മീരിലെ അതിവിദഗ്ധരായ കരകൗശല വിദഗ്ധരാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധങ്ങളെയും ഹരിത വജ്രം പ്രതിനിധാനം ചെയ്യുന്നു.
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement