തുറന്ന എഴുത്തുകളിലൂടെ വാക്കിനും വരികൾക്കും വേറിട്ട ഭാവുകത്വം നൽകിയ കഥാകാരിയായിരുന്നു അഷിത. അറുപത്തിമൂന്നാം വയസ്സിൽ അർബുദത്തോട് പൊരുതി ആ ജീവിതം അവസാനിക്കുമ്പോൾ മലയാള സാഹിത്യത്തിലെ ഒരു നിശബ്‌ദ വസന്തമാണ് കൊഴിയുന്നത്