advertisement
1/5

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ട, ലീഡറുടെ തട്ടകം ഇവയൊക്കെയായിരുന്നു തൃശൂര്‍ ലോക്‌സഭ മണ്ഡലമെങ്കിലും ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ദുര്‍ബലരെന്ന് കരുതിയവരെ വിജയിപ്പിക്കുകയും കരുത്തന്മാരെ തറപറ്റിക്കുകയും ചെയ്ത ചരിത്രവും തൃശൂരിനുണ്ട്.
advertisement
2/5
ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്സഭ മണ്ഡലം.
advertisement
3/5
2014 -ലെ തെരഞ്ഞെടുപ്പിൽ സിപിഐയിലെ സിഎൻ ജയദേവനാണ് പാർലമെന്റിലെത്തിയത്. കോൺഗ്രസിലെ കെ.പി ധനപാലനെയാണ് പരാജയപ്പെടുത്തിയത്.
advertisement
4/5
ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ഇടതുമുന്നണി തൂത്തുവാരി. ഏഴു മണ്ഡലത്തിലുമായി മുന്നണി അധികം നേടിയത് ഒന്നര ലക്ഷം വോട്ട്.
advertisement
5/5
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വെച്ചുമാറ്റത്തിനൊടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍ സി.പി.ഐയിലെ സി.എന്‍. ജയദേവനോട് തോറ്റത് 38,227 വോട്ടിനാണ്. തൃശൂര്‍ വിട്ട് ചാലക്കുടിയിലെത്തിയ പി.സി. ചാക്കോക്കും പരാജയപ്പെട്ടു. ഈ തെരഞ്ഞെടപ്പിൽ ഇടതു സ്ഥാനാർതിയായി രാജാജി മാത്യൂ തോമസും യു.ഡിഎഫിനു വേണ്ടി ടി.എൻ പ്രതാപനുമാണ് മത്സരരംഗത്തുള്ളത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻ.ഡി.എയ്ക്കു വേണ്ടി തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാകുമെന്നാണ് സൂചന.