'ജട്ടി' ആള് ചില്ലറക്കാരനല്ല; ഇനി ഓക്സ്ഫഡ് ഡിക്ഷണറിയിലും

Last Updated:

1990 കളുടെ മധ്യത്തില്‍ ബി.ബി.സിയില്‍ അവതരിപ്പിച്ച ഹാസ്യപരിപാടിയിലൂടെയാണ് 'ജട്ടീസ്' എന്ന പദം വ്യാപകമായത്.

ഓക്‌സ്‌ഫഡ് ഡിക്ഷണറിയിലും കയറിപ്പറ്റി 'ജട്ടീസ്'. ഇന്ത്യന്‍- ഇംഗ്ലീഷ് പദമായാണ് 'ജട്ടീസ്' ഡിക്ഷണറിയില്‍ കയറിപ്പറ്റിയിരിക്കുന്നത്. അടിവസ്ത്രത്തെയാണ് 'ജട്ടീസ്' എന്നു വളിക്കുന്നത്. ഷോര്‍ട്ട്, ഷോര്‍ട്ട് ട്രൗസര്‍ എന്നീ അര്‍ഥങ്ങളാണ് ഇതിനു ഡിക്ഷണറിയില്‍ നല്‍കിയിരിക്കുന്നത്.
1990 കളുടെ മധ്യത്തില്‍ ബി.ബി.സിയില്‍ അവതരിപ്പിച്ച ഹാസ്യപരിപാടിയിലൂടെയാണ് 'ജട്ടീസ്' എന്ന പദം വ്യാപകമായത്. സഞ്ജീവ് ഭാസ്‌കര്‍, മീരാ സയാല്‍, കുല്‍വീന്ദര്‍ ഗിര്‍ എന്നിവരാണ് ഈ പരിപാടിയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിചിരുന്നത്. ഇന്ത്യന്‍- ഇംഗ്ലീഷ് സംസ്‌കാരത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതായിരുന്നു പരിപാടി.
650 വാക്കുകളാണ് ജട്ടീസിനൊപ്പം ഓക്‌സ്‌ഫഡ് ഡിക്ഷണറി കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
advertisement
മാര്‍ച്ച്, ജൂണ്‍ മാസങ്ങളിലാണ് ഡിക്ഷണറിയില്‍ പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജട്ടി' ആള് ചില്ലറക്കാരനല്ല; ഇനി ഓക്സ്ഫഡ് ഡിക്ഷണറിയിലും
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement