കന്യാകുമാരിയിൽ ബൈബിൾ ക്ലാസിനിടെ പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത പാസ്റ്റർ അറസ്റ്റിൽ

Last Updated:

വെക്കേഷൻ ബൈബിൾ സ്കൂളിൽ വച്ച് തന്നെ പാസ്റ്റർ ലൈംഗിക ചൂഷണം ചെയ്തതായി വിദ്യാർത്ഥി പരാതി നൽകിയതിനെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കേസെടുത്തത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
നാഗർകോവിൽ : പതിനേഴുവയസുകാരനെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയിൽ പാസ്റ്ററെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു. തക്കലയിലെ ഒരു സഭയുമായി ബന്ധപ്പെട്ട പാസ്റ്ററായ മൂലച്ചൽ സ്വദേശി ജെ വർഗീസ് (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
ഇതും വായിക്കുക: സ്ത്രീകളുടെ തിരോധാനം: ‌സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ 20ഓളം അസ്ഥിക്കഷണങ്ങൾ; മുറിക്കുള്ളില്‍ ലേഡീസ് ബാഗും വസ്ത്രങ്ങളും കൊന്തയും
വെക്കേഷൻ ബൈബിൾ സ്കൂളിൽ വച്ച് തന്നെ പാസ്റ്റർ ലൈംഗിക ചൂഷണം ചെയ്തതായി വിദ്യാർത്ഥി പരാതി നൽകിയതിനെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കേസെടുത്തത്. അന്വേഷണം നടത്തിയ പൊലീസ് തിങ്കളാഴ്ച രാവിലെയാണ് വർഗീസിനെ അറസ്റ്റുചെയ്തത്.
Summary: Pastor arrested under Pocso Act in Kanniyakumari The accused has been identified as J Varghese, who is attached to a congregation in Thuckalay.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കന്യാകുമാരിയിൽ ബൈബിൾ ക്ലാസിനിടെ പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത പാസ്റ്റർ അറസ്റ്റിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement