അയോധ്യ കേസ്: വിശാലബഞ്ചിന് വിടില്ലെന്ന് കോടതി

Last Updated:
ന്യൂഡല്‍ഹി: രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീകോടതി വിധിപ്രസ്താവം തുടങ്ങി. ജസ്റ്റിസ് അശോക് ഭൂഷണാണ് വിധി വായിക്കുന്നത്. കേസ് വിശാലബെഞ്ചിനു വിടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും വിഭജിച്ചു നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി2010 സെപ്റ്റംബര്‍ 30നു വിധിച്ചു. അതിനെതിരെ നിര്‍മോഹി അഖാഡ, ജംയത്തുല്‍ ഉലമ ഹിന്ദ്, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിയ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
1994 ഒക്ടോബര്‍ 24ലെ വിധിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പള്ളി ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ഈ പരാമര്‍ശം നിലവിലെ കേസിനെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ കേസ്: വിശാലബഞ്ചിന് വിടില്ലെന്ന് കോടതി
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement