ശ്രീനഗർ : ഒരു ഇടവേളയ്ക്ക് ശേഷം അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. രജൗരിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കേരി ബത്തൽ മേഖലയിൽ സുന്ദർബാനി സെക്ടറിൽ ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു ആക്രമണം.
Also Read-'ഞാനൊരു മാർക്സിസ്റ്റായിരുന്നു, പരീക്കർ ആർ.എസ്.എസും'- ഐഐടി സൗഹൃദം അനുസ്മരിച്ച് സുധീന്ദ്ര കുൽക്കർണി
മോർട്ടാറുകളും ചെറിയ ആയുപധങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും
ആർമി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ എത്തുന്നുണ്ട്. നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ബലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയ ശേഷം അതിര്‍ത്തി മേഖലകളിൽ പാക് പ്രകോപനം നിത്യസംഭവമാണ്. വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇവിടെ അക്രമം അഴിച്ചു വിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Badgam, Badgaon, Balakot, Balakot to loc distance, Baramulla, Bbc urdu, Budgam, Budgam district, General Qamar Javed Bajwa, Gilgit, Iaf crash, India, India attacks Pakistan, India Attacks Pakistan LIVE, Islamabad, Jammu and kashmir, Jammu and kashmir map, Kashmir temperature, Line of Control, Map of kashmir, Mig, Mig 21, Mig 21 crash, Mig crash, Muzaffarabad, Narendra modi, Naushera sector, New Delhi, Nowshera, Pak occupied kashmir, Pakistan, Pakistan occupied kashmir, Pm modi, Pok map, Prime minister narendra modi, Pti, Pulwama Attack, Pulwama terror attack, Qamar Jawed Bajwa, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, ഇന്ത്യൻ വ്യോമസേന, പാകിസ്ഥാൻ, പുൽവാമ ഭീകരാക്രമണം