കശ്‌മീരിൽ വീണ്ടും ഏറ്റമുട്ടൽ‌; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Last Updated:

പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തു

കശ്മീർ: ജമ്മു കശ്മീരിലെ ബദ്ഗാമിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. അഞ്ചു സൈനികർക്ക് പരുക്കേറ്റു. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അതിനിടെ കൃഷ്‌ണഗതി സെക്റ്ററിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തു. ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.
ഷോപ്പിയാനിലെ കെല്ലർ മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യവും സിആർപിഎഫും പൊലീസും സംയുക്ത തെരച്ചിലിനെത്തിയതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്‌മീരിൽ വീണ്ടും ഏറ്റമുട്ടൽ‌; രണ്ട് ഭീകരരെ സൈന്യം വധിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement