അൽ ക്വയ്ദ ബന്ധം: NIA അറസ്റ്റ് കേരളപൊലീസ് അറിഞ്ഞത് വൈകിയെന്നത് തെറ്റ്; എല്ലാവിധ സഹായവും തുടരുമെന്ന് ഡിജിപി

Last Updated:

അറസ്റ്റിലായവർ ഉൾപ്പെടെയുള്ളവരുടെ സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

കൊച്ചി: അൽ ക്വയ്ദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി മൂന്നുപേരെ അറസ്റ്റ് ചെയ്തത് കേരളപൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രമെന്നത് തെറ്റ്. തുടരന്വേഷണത്തിന് എല്ലാവിധ സഹായവും നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
അറസ്റ്റിലായവർ ഉൾപ്പെടെയുള്ളവരുടെ സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]
തീവ്രവാദവുമായി ബന്ധപ്പെട്ട് കേരളത്തിൽ പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് ഡിജിപിക്ക് രാത്രി ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്ന വിവരം അറിയുന്നത് എൻഐഎ ഡിജിപിയെ ശനിയാഴ്ച രാവിലെ ഔദ്യോഗികമായി അറിയിക്കുമ്പോഴാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
advertisement
അതേസമയം, പ്രാദേശികസഹായം ആവശ്യപ്പെട്ട് എൻ ഐ എ ഉദ്യോഗസ്ഥർ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ബന്ധപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൽ ക്വയ്ദ ബന്ധം: NIA അറസ്റ്റ് കേരളപൊലീസ് അറിഞ്ഞത് വൈകിയെന്നത് തെറ്റ്; എല്ലാവിധ സഹായവും തുടരുമെന്ന് ഡിജിപി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement