പൂജപ്പുര സെൻട്രൽ ജയിലിൽ തൂശനില വിൽപന; ഓണം പൊടിപൊടിക്കാൻ പൂരാട ചന്തയും

Last Updated:

ജയിലിലെ കൃഷിയിടത്തിൽ വളർത്തിയ വാഴകളിൽ നിന്നുള്ള ഇലകളാണ് വിൽപനയ്ക്ക് വെക്കുന്നത്

പൂജപ്പുര സെന്ട്രല് ജയില്
പൂജപ്പുര സെന്ട്രല് ജയില്
തിരുവനന്തപുരം: ഓണനാളുകളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ തൂശനില വിൽപന. ജയിലിലെ കൃഷിയിടത്തിൽ വളർത്തിയ വാഴകളിൽ നിന്നുള്ള ഇലകളാണ് വിൽപനയ്ക്ക് വെക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്താൽ ആവശ്യക്കാർക്ക് തൂശനില വാങ്ങിക്കാം. പൂജപ്പുര ജയിൽ കഫറ്റീരിയ കൗണ്ടർ, ജയിൽ പെട്രോൾ പമ്പിന് സമീപത്തെ മിനി കഫ്റ്റീരിയ കൗണ്ടർ, ജയിൽ പച്ചക്കറികൾ വിൽക്കുന്ന കൗണ്ടർ എന്നിവിടങ്ങളിൽ നിന്ന് ഇല വാങ്ങിക്കാം. ഒരു ഇലയ്ക്ക് 3 രൂപയാണ് വില. 5, 10, 15, 20 എന്നിങ്ങനെ പാക്കറ്റുകളിലായാണ് വിൽപന.
ഓണക്കാലം കഴിഞ്ഞാൽ വിവാഹം പോലുള്ള ചടങ്ങുകൾക്കും വാഴയിലകൾ വിൽപന നടത്താനാണ് അധികൃതരുടെ തീരുമാനം. ബുക്കിങ്ങിനായി വിളിക്കാം : 0471– 2342138, സൂപ്രണ്ട് : 9446899545.
ഓണക്കാലത്ത് എല്ലാ വർഷവും നടത്തി വരാറുള്ള പൂരാട ചന്തയ്ക്കും സെൻട്രൽ ജയിലിലെ കൃഷിയിടം ഒരുങ്ങിക്കഴിഞ്ഞു. പൂരാട ചന്തയിലേക്കുള്ള പച്ചക്കറികളെല്ലാം ജയിലിൽ ഒരുങ്ങി. ജയിലിലെ 15 ഏക്കർ കൃഷിയിടത്തിലാണ് പച്ചക്കറികൾ വിളയിച്ചെടുത്തത്. വാഴ, ചക്ക, മാങ്ങ, ചേമ്പ്, കാച്ചിൽ, ചേന, പടവലം, കാബേജ്, കോളിഫ്ലവർ, വെണ്ട, വെള്ളരി, ചീര,
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂജപ്പുര സെൻട്രൽ ജയിലിൽ തൂശനില വിൽപന; ഓണം പൊടിപൊടിക്കാൻ പൂരാട ചന്തയും
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement