ബെന്യാമിന് മുട്ടത്തുവർക്കി പുരസ്ക്കാരം

Last Updated:

സി.പി നായർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും 50000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം

പത്തനംതിട്ട: ഇരുപത്തിയെട്ടാമത് മുട്ടത്തു വർക്കി പുരസ്ക്കാരം പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്. മുട്ടത്തു വർക്കിയുടെ ഓർമദിനമായ മെയ് 28ന് പന്തളത്തുനൽകുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം വിതരണം ചെയ്യും. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയാണ് പുരസ്ക്കാരം സമ്മിക്കുന്നത്. സി.പി നായർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും 50000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. കെ.ആർ മീര, എൻ ശശിധരൻ, പ്രൊഫ. എൻ.വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് ഇത്തവണത്തെ മുട്ടത്തുവർക്കി പുരസ്ക്കാരെ ജേതാവിനെ കണ്ടെത്തിയത്. കഴിഞ്ഞ തവണ കെ.ആർ മീരയ്ക്ക് ആയിരുന്നു പുരസ്ക്കാരം.
'കല്ലട ഇംപാക്ട്': സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ
ആടുജീവിതം എന്ന നോവലിലൂടെ ശ്രദ്ധേയനായ ബെന്യാമിൻ 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയിരുന്നു. പത്തനംതിട്ട സ്വദേശിയായ ബെന്യാമിൻ ഏറെക്കാലമായി പ്രവസിയായിരുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ബെന്യാമിന് മുട്ടത്തുവർക്കി പുരസ്ക്കാരം
Next Article
advertisement
'വിവി രാജേഷ് ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരൻ; തലസ്ഥാന നഗരിക്ക് ഉണർവാകും'; വെള്ളാപ്പള്ളി
'വിവി രാജേഷ് ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരൻ; തലസ്ഥാന നഗരിക്ക് ഉണർവാകും'; വെള്ളാപ്പള്ളി
  • വിവി രാജേഷ് മേയറാകുന്നത് തലസ്ഥാന നഗരിക്ക് വലിയ ഉണർവും വികസനവും നൽകുമെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

  • മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തി.

  • മതവിദ്വേഷം ഉണർത്താൻ ലീഗ് ശ്രമിക്കുന്നുവെന്നും മാറാട് കലാപം ആവർത്തിക്കാൻ ശ്രമമുണ്ടെന്നും ആരോപിച്ചു.

View All
advertisement