ഇന്ത്യക്കെതിരെ ഓസീസിന്റെ പന്തുചുരണ്ടല്‍? ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദം; സംശയമുണര്‍ത്തി വീഡിയോ

Last Updated:

വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

ഓവല്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെതിരെ വീണ്ടും പന്തുചുരണ്ടല്‍ ആരോപണം. ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ലെഗ് സ്പിന്നര്‍ ആദം സാംപ പന്തുചുരണ്ടിയെന്നാണ് സോഷ്യല്‍മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇതിനെ പിന്തുണക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
ബൗളെറിയാനെത്തുന്ന സാംപ പോക്കറ്റില്‍ കൈയ്യിടുന്നതും പന്തില്‍ എന്തോ ഉരക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നേരത്തെ പന്തുചുരണ്ടല്‍ വിവാദത്തെതുടര്‍ന്ന ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. ഇരുതാരങ്ങളും സസപെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലോകകപ്പിലാണ് തിരിച്ചെത്തിയത്.
advertisement
Also Read: 'ഭാഗ്യം കങ്കാരുക്കള്‍ക്കൊപ്പമോ' പന്ത് സ്റ്റംപ്‌സില്‍ കൊണ്ടു, പക്ഷേ ബെയ്ല്‍സ് ഇളകിയില്ല; വിക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് വാര്‍ണര്‍
ഇതിനു പിന്നാലെയാണ് ടീമിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുത്തിട്ടുണ്ട്.
advertisement
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യക്കെതിരെ ഓസീസിന്റെ പന്തുചുരണ്ടല്‍? ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദം; സംശയമുണര്‍ത്തി വീഡിയോ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement