ഉച്ചഭക്ഷണം കഴിക്കാൻ പുറത്തു പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11ലക്ഷത്തോളം രൂപ പിഴ

Last Updated:

2018-ൽ ഇംഗ്ലണ്ടിലായിരുന്നു കേസിനാസ്പദമായ സംഭവം.

സഹപ്രവർത്തകർക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11 ലക്ഷത്തോളം രൂപ പിഴ. തെറ്റായ നടപടിയുടെ പേരിലാണ് യുവതിക്ക് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടിവന്നത്.
2018-ൽ ഇംഗ്ലണ്ടിലായിരുന്നു കേസിനാസ്പദമായ സംഭവം.വെസ്റ്റ് മിഡ്ലൻഡ്സിലെ ഡഡ്‌ലിയിലുള്ള ലീൻ എജ്യുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ട്രേസി ഷിയർവുഡ് ഉച്ചഭക്ഷണത്തിന് അനുവദിച്ച സമയത്ത് സഹപ്രവർത്തകർക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയി.
എന്നാൽ ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥൻ മാക്സിൻ ജോൺസ് ട്രേസിയെ പിരിച്ചുവിട്ടു. അന്യായ നടപടിയെന്ന് ചൂണ്ടിക്കാട്ടി ട്രിബ്യൂണലിനെ സമീപിച്ചാണ് യുവതി നഷ്ടപരിഹാരം വാങ്ങിയെടുത്തത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഉച്ചഭക്ഷണം കഴിക്കാൻ പുറത്തു പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11ലക്ഷത്തോളം രൂപ പിഴ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement