COVID 19 | കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 168 പേർ
Last Updated:
മൊറോക്കോ, ലെബനൻ രാജ്യങ്ങളിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
വെനീസ്: കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയിൽ മരിച്ചത് 168പേർ. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 630 കടന്നു. പതിനായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
രാജ്യത്തെ 60 മില്യൺ ജനങ്ങൾക്ക് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകത്താകെ മരണസംഖ്യ 4000 കടന്നു.
You may also like:പത്തനംതിട്ടയിൽ 2 മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേറ്റ് ചെയ്തു [NEWS]Corona Virus: ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടൻ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി [NEWS]കൊറോണ വൈറസ്; കെ.മുരളീധരന്റെ പ്രസ്‍താവന ജനപ്രതിനിധികൾക്ക് ചേരാത്തത്: കെ. സുരേന്ദ്രൻ [NEWS]
അമേരിക്കയിൽ വാഷിംഗ്ടണിനു പിന്നാലെ ന്യൂയോർക്കും കോവിഡ് ബാധിത മേഖലയായി പ്രഖ്യാപിച്ചു. അതിനിടെ കോവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ നഗരം രോഗത്തെ അതിജീവിച്ചെന്ന് പ്രസിഡന്റ് ഷി ജിൻ പിങ് അറിയിച്ചു.
advertisement
മൊറോക്കോ, ലെബനൻ രാജ്യങ്ങളിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2020 9:35 AM IST