advertisement

ഓൺലൈൻ റമ്മി കളിച്ച് സാമ്പത്തിക നഷ്ടം; തമിഴ്നാട്ടിൽ 28കാരനായ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

Last Updated:
ബാങ്ക് ജീവനക്കാരനായിരുന്നു ഇയാൾ. ഓൺലൈൻ റമ്മികളിച്ച് സാമ്പത്തിക നഷ്ടമുണ്ടായതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.
1/6
 ചെന്നൈ: ഓൺലൈൻ റമ്മികളിച്ച് സാമ്പത്തിക നഷ്ടം ഉണ്ടായതിനെ തുടർന്ന് 28കാരനായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സീറാണൈക്കൻപാളയത്തിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചെന്നൈ: ഓൺലൈൻ റമ്മികളിച്ച് സാമ്പത്തിക നഷ്ടം ഉണ്ടായതിനെ തുടർന്ന് 28കാരനായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സീറാണൈക്കൻപാളയത്തിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
advertisement
2/6
 ബാങ്ക് ജീവനക്കാരനായിരുന്നു ഇയാൾ. ഓൺലൈൻ റമ്മികളിച്ച് സാമ്പത്തിക നഷ്ടമുണ്ടായതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.
ബാങ്ക് ജീവനക്കാരനായിരുന്നു ഇയാൾ. ഓൺലൈൻ റമ്മികളിച്ച് സാമ്പത്തിക നഷ്ടമുണ്ടായതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.
advertisement
3/6
 ഗെയിമിലൂടെ ആദ്യമൊക്കെ ഇയാൾക്ക് പണം സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. ഇതോടെ ഇയാൾ ഗെയിമിന് അടിമയായതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് തുടർച്ചയായി ഇയാൾ ഗെയിമിലൂടെ പണം നഷ്ടമായി.
ഗെയിമിലൂടെ ആദ്യമൊക്കെ ഇയാൾക്ക് പണം സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. ഇതോടെ ഇയാൾ ഗെയിമിന് അടിമയായതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് തുടർച്ചയായി ഇയാൾ ഗെയിമിലൂടെ പണം നഷ്ടമായി.
advertisement
4/6
 ഇതോടെ ഇയാൾ മദ്യപാനത്തിന് അടിമയായി. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാൻ കഴിഞ്ഞതുമില്ല. ഇതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ ഇയാൾ മദ്യപാനത്തിന് അടിമയായി. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാൻ കഴിഞ്ഞതുമില്ല. ഇതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
advertisement
5/6
 ഈ മാസം 20ന് സമാനമായി ഗെയിമിലൂടെ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പുതുച്ചേരിയിൽ 38കാരൻ ആത്മഹത്യ ചെയ്തിരുന്നു.കടംവാങ്ങി ഗെയിംകളിച്ച് പണം നഷ്ടമായി കടക്കെണിയിലായതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
ഈ മാസം 20ന് സമാനമായി ഗെയിമിലൂടെ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പുതുച്ചേരിയിൽ 38കാരൻ ആത്മഹത്യ ചെയ്തിരുന്നു.കടംവാങ്ങി ഗെയിംകളിച്ച് പണം നഷ്ടമായി കടക്കെണിയിലായതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
advertisement
6/6
 പണം നഷ്ടമായതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്ന് തെലങ്കാനയില്‍ ഗെയിം നിരോധിച്ചു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
പണം നഷ്ടമായതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്ന് തെലങ്കാനയില്‍ ഗെയിം നിരോധിച്ചു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
'വി എസിന്റെ പിഎ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
'സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
  • മലമ്പുഴ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ കൈ ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നു

  • വിഎസിൻ്റെ പിഎ എ സുരേഷിനെ സ്ഥാനാർഥിയാക്കരുതെന്നും ബിജെപിക്ക് അവസരമൊരുക്കരുതെന്നും മുന്നറിയിപ്പ്

  • ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ, പ്രാദേശിക നേതാക്കൾ പുറത്തുനിന്നുള്ളവർക്കെതിരെ.

View All
advertisement