കൊച്ചിയില്‍ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Last Updated:
മൂന്നുപേർ സംസ്ഥാനം വിട്ടതായി റിപ്പോർട്ട്.
1/5
 കൊച്ചി: പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഇതരസംസ്ഥാന തൊളിലാളികളായ മൂന്നുപേർ പിടിയിൽ. യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. പ്രതികളായ മറ്റു മൂന്നുപേര്‍ സംസ്ഥാനം വിട്ടുവെന്നാണ് റിപ്പോർട്ട്.
കൊച്ചി: പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഇതരസംസ്ഥാന തൊളിലാളികളായ മൂന്നുപേർ പിടിയിൽ. യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. പ്രതികളായ മറ്റു മൂന്നുപേര്‍ സംസ്ഥാനം വിട്ടുവെന്നാണ് റിപ്പോർട്ട്.
advertisement
2/5
Neeleswaram rape case, embryo, rape case, rape, Crime news, നീലേശ്വരം പീഡനം
ലോക്ക്ഡൗൺകാലത്ത് മാർച്ചിലായിരുന്നു പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആറ് പ്രതികളില്‍ മൂന്ന് പേരാണ് പിടിയിലായത്.
advertisement
3/5
 ഇതരസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിടുത്തായിരുന്നു താമസം. പെണ്‍കുട്ടിയുമായി പരിചയത്തിലായതിന് പിന്നാലെ വീട്ടിൽനിന്നും നിർബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്.
ഇതരസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിടുത്തായിരുന്നു താമസം. പെണ്‍കുട്ടിയുമായി പരിചയത്തിലായതിന് പിന്നാലെ വീട്ടിൽനിന്നും നിർബന്ധിച്ച് പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്.
advertisement
4/5
 എറണാകുളത്ത് മഞ്ഞുമ്മലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്.
എറണാകുളത്ത് മഞ്ഞുമ്മലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്.
advertisement
5/5
Rape news, Rape, Pregnant Lady Rape, Gangrape
ബന്ധുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. മറ്റ് പ്രതികള്‍ ലോക്ക്ഡൗണ്‍ കാലത്തുള്ള ട്രയിനില്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നുകളയുകയായിരുന്നു.
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ യുവതികൾ മൊഴി നൽകാൻ തയാറല്ല.

  • നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

  • യുവതികളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതോടെ തുടർനടപടികൾ ആലോചിക്കുന്നു.

View All
advertisement