ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം എത്ര? 35 ലക്ഷം എന്നത് നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതെന്ന് വിനായകൻ

Last Updated:
ജയിലറിൽ അഭിനയിക്കാൻ വിനായകന് ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു
1/5
vinayakan, actor vinayakan, vinayakan remuneration, vinayakan jailer movie, jailer villain, varaman in jailer, vinayakan politics, vinayakan controversy, വിനായകൻ, നടൻ വിനായകൻ, ജയിലർ, ജയിലറിലെ വില്ലൻ, വര്‍മൻ, രജിനികാന്ത്, വിനായകൻ രാഷ്ട്രീയം, വിനായകൻ വിവാദം, വിനായകൻ പ്രതിഫലം
ജയിലർ എന്ന സിനിമയിൽ വിനായകൻ ചെയ്ത വില്ലൻ വേഷത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ചിത്രത്തിന്‍റെ വൻ വിജയം വിനായകന്‍റെ ഗ്രാഫ് ഉയർത്തിയിരിക്കുകയാണ്. തമിഴിൽ ഉൾപ്പടെ താരത്തെ തേടി കൂടുതൽ അവസരങ്ങൾ വരുമെന്നാണ് വിവരം. അതിനിടെ ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയുള്ള വിവാദം കനക്കുകയാണ്. ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം എത്രയാണ്?
advertisement
2/5
 ജയിലറിൽ അഭിനയിക്കാൻ വിനായകന് ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ പ്രചാരണം തള്ളിക്കളയുകയാണ് വിനായകൻ. അതിനേക്കാളൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു. തന്നെ അവര്‍ സെറ്റില്‍ പൊന്നുപോലെയാണ് നോക്കിയതെന്നും വിനായകൻ പറഞ്ഞു.
ജയിലറിൽ അഭിനയിക്കാൻ വിനായകന് ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ പ്രചാരണം തള്ളിക്കളയുകയാണ് വിനായകൻ. അതിനേക്കാളൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു. തന്നെ അവര്‍ സെറ്റില്‍ പൊന്നുപോലെയാണ് നോക്കിയതെന്നും വിനായകൻ പറഞ്ഞു.
advertisement
3/5
 ജയിലറിൽ അഭിനയിക്കാൻ തനിക്ക് പ്രതിഫലമായി ലഭിച്ചത് 35 ലക്ഷം രൂപയല്ലെന്ന് സാര്‍ക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോട് വിനായകൻ പറഞ്ഞു. അതൊക്കെ നുണയാണ്. നിര്‍മാതാവ് അതൊന്നും കേള്‍ക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ടെന്നും വിനായകൻ പറഞ്ഞു.
ജയിലറിൽ അഭിനയിക്കാൻ തനിക്ക് പ്രതിഫലമായി ലഭിച്ചത് 35 ലക്ഷം രൂപയല്ലെന്ന് സാര്‍ക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോട് വിനായകൻ പറഞ്ഞു. അതൊക്കെ നുണയാണ്. നിര്‍മാതാവ് അതൊന്നും കേള്‍ക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ടെന്നും വിനായകൻ പറഞ്ഞു.
advertisement
4/5
 ഏറെ വെല്ലുവിളികൾ സഹിച്ചാണ് ജയിലറിലെ വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് വിനായകൻ പറഞ്ഞു. ''പുറത്തിറങ്ങി അഭിനയിക്കാൻ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റില്ല. അതൊരു മോശം കാര്യമാണ്. ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷമാണ് വര്‍മൻ എന്ന കഥാപാത്രത്തെ ഹോള്‍ഡ് ചെയ്തുവെച്ചത്. ഷൂട്ടില്ലെങ്കില്‍ ആ കഥാപാത്രത്തേക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കും. പൊട്ടിത്തകര്‍ന്നുപോയി ഒരു വർഷം. ഇത്രയും സ്‌ട്രെച്ച്‌ ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല.'' വര്‍മനേക്കുറിച്ച്‌ വിനായകൻ പറഞ്ഞത് ഇതാണ്.
ഏറെ വെല്ലുവിളികൾ സഹിച്ചാണ് ജയിലറിലെ വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് വിനായകൻ പറഞ്ഞു. ''പുറത്തിറങ്ങി അഭിനയിക്കാൻ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റില്ല. അതൊരു മോശം കാര്യമാണ്. ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷമാണ് വര്‍മൻ എന്ന കഥാപാത്രത്തെ ഹോള്‍ഡ് ചെയ്തുവെച്ചത്. ഷൂട്ടില്ലെങ്കില്‍ ആ കഥാപാത്രത്തേക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കും. പൊട്ടിത്തകര്‍ന്നുപോയി ഒരു വർഷം. ഇത്രയും സ്‌ട്രെച്ച്‌ ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല.'' വര്‍മനേക്കുറിച്ച്‌ വിനായകൻ പറഞ്ഞത് ഇതാണ്.
advertisement
5/5
Oommen Chandy, vinayakan, Oommen Chandy life, Oommen Chandy political journey, Oommen Chandy profile, Oommen Chandy news, Oommen Chandy latest, leader oommen chandy, former chief minister oommen chandy, oc, kunjoonju, puthupally, congress in kerala, oommen chandy passes away, oommen chandy leader, oommen chandy family, oommen chandy kerala, ഉമ്മൻചാണ്ടി, കുഞ്ഞൂഞ്ഞ്, ഒസി, പുതുപ്പള്ളി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടി അന്തരിച്ചു, Former Kerala Chief Minister senior Congress leader Oommen Chandy passes away | മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു,actor mohanlal ,actor mohanlal condoles the death of oommen chandy,vinayakan,actor vinayakan,complaint against vinayakan, നടൻ വിനായകനെതിരെ എസി പിക്ക് പരാതി,നടൻ വിനായകൻ, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു
നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെയെന്ന് വിനായകൻ അഭിമുഖത്തി പറയുന്നു. . എന്തായാലും അതില്‍ കൂടുതല്‍ ലഭിച്ചു. ചോദിച്ച പ്രതിഫലമാണ് അവര്‍ തന്നത്. സെറ്റില്‍ പൊന്നുപോലെ നോക്കി. ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറില്‍ ലഭിച്ചെന്നും തനിക്ക് അത്രയൊക്കെ മതിയെന്നും വിനായകൻ പറഞ്ഞു.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement