മരിച്ചെന്ന് കരുതി ശ്‌മശാനത്തിലേക്കു കൊണ്ടുപോയ വൃദ്ധ കണ്ണുതുറന്നു; പിറ്റേ ദിവസം മരിച്ചു

Last Updated:
ജീവനുണ്ടെന്ന് മനസിലാക്കി വീട്ടിൽ കൊണ്ടുവന്ന വൃദ്ധ തൊട്ടടുത്ത ദിവസം മരണപ്പെട്ടു
1/5
 മരിച്ചെന്ന് കരുതി ഡോക്ടർ വിധിയെഴുതിയവർ ചിതയിലേക്കെടുക്കും മുൻപ് കണ്ണ് തുറന്ന സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ 81കാരിയായ വൃദ്ധയെ ശ്‌മശാനത്തിലേക്കു കൊണ്ടുപോകും വഴി ജീവനുണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. മസ്തിഷ്ക രക്തസ്രാവം ഉണ്ടായ സ്ത്രീക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതിയിരുന്നു
മരിച്ചെന്ന് കരുതി ഡോക്ടർ വിധിയെഴുതിയവർ ചിതയിലേക്കെടുക്കും മുൻപ് കണ്ണ് തുറന്ന സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ 81കാരിയായ വൃദ്ധയെ ശ്‌മശാനത്തിലേക്കു കൊണ്ടുപോകും വഴി ജീവനുണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. മസ്തിഷ്ക രക്തസ്രാവം ഉണ്ടായ സ്ത്രീക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതിയിരുന്നു
advertisement
2/5
 കുടുംബാംഗങ്ങൾ അന്തിമ ചടങ്ങുകൾക്കായി ശ്‌മശാനത്തിലേക്കു കൊണ്ടുപോകുമ്പോൾ പെട്ടെന്ന് കണ്ണുതുറന്ന് അവർ എല്ലാവരെയും ഞെട്ടിച്ചു. വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്ത ദിവസം വൃദ്ധ മരിച്ചു (തുടർന്ന് വായിക്കുക)
കുടുംബാംഗങ്ങൾ അന്തിമ ചടങ്ങുകൾക്കായി ശ്‌മശാനത്തിലേക്കു കൊണ്ടുപോകുമ്പോൾ പെട്ടെന്ന് കണ്ണുതുറന്ന് അവർ എല്ലാവരെയും ഞെട്ടിച്ചു. വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്ത ദിവസം വൃദ്ധ മരിച്ചു (തുടർന്ന് വായിക്കുക)
advertisement
3/5
 ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. മസ്തിഷ്ക രക്തസ്രാവം ഉണ്ടായ ഹരിഭേജി എന്ന 81 കാരിയായ സ്ത്രീയെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബർ 23 ന് ഫിറോസാബാദിലെ ട്രോമ സെന്ററിൽ അവരെ പ്രവേശിപ്പിച്ചു
ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. മസ്തിഷ്ക രക്തസ്രാവം ഉണ്ടായ ഹരിഭേജി എന്ന 81 കാരിയായ സ്ത്രീയെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബർ 23 ന് ഫിറോസാബാദിലെ ട്രോമ സെന്ററിൽ അവരെ പ്രവേശിപ്പിച്ചു
advertisement
4/5
 അടുത്താഴ്ച തലച്ചോറിന്റെ പ്രവർത്തനം നിലച്ചു എന്നും മരിച്ചുവെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. മരിച്ചില്ല എന്ന് ഉറപ്പിച്ച ശേഷം വീട്ടിൽ കൊണ്ടുവന്ന വൃദ്ധയുടെ നില മോശമായതിനെ തുടർന്ന് പിറ്റേദിവസം മരിച്ചു
അടുത്താഴ്ച തലച്ചോറിന്റെ പ്രവർത്തനം നിലച്ചു എന്നും മരിച്ചുവെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. മരിച്ചില്ല എന്ന് ഉറപ്പിച്ച ശേഷം വീട്ടിൽ കൊണ്ടുവന്ന വൃദ്ധയുടെ നില മോശമായതിനെ തുടർന്ന് പിറ്റേദിവസം മരിച്ചു
advertisement
5/5
 അതിനുശേഷം മകൻ സുഗ്രീവ് സിംഗ് അന്ത്യകർമങ്ങൾ നടത്തി. മാധ്യമങ്ങളോട് സംസാരിക്കവെ, മകൻ നടന്ന സംഭവങ്ങൾ മുഴുവൻ വിവരിക്കുകയും തന്റെ അമ്മ ജീവിച്ചിരിക്കെ അവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചുവെന്നും പറഞ്ഞു
അതിനുശേഷം മകൻ സുഗ്രീവ് സിംഗ് അന്ത്യകർമങ്ങൾ നടത്തി. മാധ്യമങ്ങളോട് സംസാരിക്കവെ, മകൻ നടന്ന സംഭവങ്ങൾ മുഴുവൻ വിവരിക്കുകയും തന്റെ അമ്മ ജീവിച്ചിരിക്കെ അവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചുവെന്നും പറഞ്ഞു
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement