മെട്രോ സ്റ്റേഷന് മുന്നിൽ മമതാ ബാനർജിയുടെ സത്യഗ്രഹം

Last Updated:
മെട്രോ സ്റ്റേഷന് മുന്നിൽ മമതാ ബാനർജിയുടെ സത്യഗ്രഹം
1/5
 രാജ്യത്തെ ഫെഡറൽ സംവിധാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെട്രോ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം തുടങ്ങി.സിംഗൂർ സമരകാലത്ത് ദീർഘ നാൾ മമത സത്യാഗ്രഹമിരുന്നത് ഇതേസ്ഥലത്തായിരുന്നു
രാജ്യത്തെ ഫെഡറൽ സംവിധാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെട്രോ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം തുടങ്ങി.സിംഗൂർ സമരകാലത്ത് ദീർഘ നാൾ മമത സത്യാഗ്രഹമിരുന്നത് ഇതേസ്ഥലത്തായിരുന്നു
advertisement
2/5
 മോദി സർക്കാരും മമത ബാനർജിയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത മറ്റൊരുതലത്തിലെത്തുന്ന നാടകീയരംഗങ്ങൾക്കാണ് പശ്ചിമബംഗാൾ സാക്ഷ്യം വഹിക്കുന്നത്.
മോദി സർക്കാരും മമത ബാനർജിയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത മറ്റൊരുതലത്തിലെത്തുന്ന നാടകീയരംഗങ്ങൾക്കാണ് പശ്ചിമബംഗാൾ സാക്ഷ്യം വഹിക്കുന്നത്.
advertisement
3/5
 രാത്രിയിൽ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിന്റെ വീട്ടിൽ പരിശോധനക്കെത്തിയ സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്താണ് ഭിന്നത രൂക്ഷമാക്കിയത്.
രാത്രിയിൽ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിന്റെ വീട്ടിൽ പരിശോധനക്കെത്തിയ സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്താണ് ഭിന്നത രൂക്ഷമാക്കിയത്.
advertisement
4/5
 ഇതിനകം കൊൽക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടർ പങ്കജ് ശ്രീവാസ്തവയുടെ ഔദ്യോഗിക വസതി പോലീസ് വളഞ്ഞു. രാജീവ് കുമാറിന്റെ വീട്ടിലെത്തിയ മമത ബാനർജിയും മന്ത്രിമാരും പോലീസ് നടപടിക്കൊപ്പം നിന്നു
ഇതിനകം കൊൽക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടർ പങ്കജ് ശ്രീവാസ്തവയുടെ ഔദ്യോഗിക വസതി പോലീസ് വളഞ്ഞു. രാജീവ് കുമാറിന്റെ വീട്ടിലെത്തിയ മമത ബാനർജിയും മന്ത്രിമാരും പോലീസ് നടപടിക്കൊപ്പം നിന്നു
advertisement
5/5
 മോദി സർക്കാർ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇത് അടിയന്തിരാവസ്ഥയേക്കാൾ മോശമായ സമീപനമാണെന്നും മമത ..
മോദി സർക്കാർ സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇത് അടിയന്തിരാവസ്ഥയേക്കാൾ മോശമായ സമീപനമാണെന്നും മമത ..
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement