മഞ്ചിക്കണ്ടി: മൃതദേഹം ശ്രീനിവാസിന്റെതെന്ന് DNA പരിശോധന ഫലം; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Last Updated:
ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. റിപ്പോർട്ട്- സുവി വിശ്വനാഥ്
1/4
 തൃശ്ശൂർ: പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി കേശവ് എന്ന് വിളിക്കുന്ന ശ്രീനിവാസെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
തൃശ്ശൂർ: പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി കേശവ് എന്ന് വിളിക്കുന്ന ശ്രീനിവാസെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
advertisement
2/4
 പൊലീസ് അരവിന്ദിന്റേതെന്ന് പറഞ്ഞിരുന്ന മൃതദേഹമാണ് തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പത്രത്തിലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ ശ്രീനിവാസിന്റെ ഫോട്ടോകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടിൽ നിന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ മ്യതദേഹം കാണാൻ എത്തിയിരുന്നു.
പൊലീസ് അരവിന്ദിന്റേതെന്ന് പറഞ്ഞിരുന്ന മൃതദേഹമാണ് തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പത്രത്തിലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ ശ്രീനിവാസിന്റെ ഫോട്ടോകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടിൽ നിന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ മ്യതദേഹം കാണാൻ എത്തിയിരുന്നു.
advertisement
3/4
 എന്നാൽ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശ്രീനിവാസിന്റെ സഹോദരന്മാരായ രാജഗോപാലിന്റെയും ജയരാമന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി. മൃതദേഹം ശ്രീനിവാസിന്റെതാണെന്ന് വ്യക്തമായതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി.
എന്നാൽ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശ്രീനിവാസിന്റെ സഹോദരന്മാരായ രാജഗോപാലിന്റെയും ജയരാമന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി. മൃതദേഹം ശ്രീനിവാസിന്റെതാണെന്ന് വ്യക്തമായതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി.
advertisement
4/4
death
മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ നേരത്തെ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. വനിത മാവോയിസ്റ്റിന്റെ മൃതദേഹം പൊലീസും സംസ്കരിച്ചു.
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement